Wednesday, May 30, 2012







ഔഷധകൊള്ളക്കാരുടെ ടെസ്റ്റ് ഡോസ്:
നൊവാര്‍ടിസ് ് ഇന്ത്യന്‍ പാറ്റന്റ്

ഇന്ത്യയുടെ ആരോഗ്യരക്ഷ തകിടം മറിക്കുന്ന പോരാട്ടത്തിന്റെ അന്തിമനാളുകളാണിത്.ഇന്ത്യയുടെ പേറ്റന്റ് നിയമത്തിനെതിരെ അഞ്ചുവര്‍ഷമായി തുടരുന്ന സ്വിസ് മരുന്ന് കുത്തക ഭീമനായ നൊവാര്‍ടിസ് നടത്തുന്ന നിയമകുരുക്കിന്റെ അവസാന വാദം സുപ്രിംകോടതിയില്‍ നടക്കുകയാണ്.ജീവന്‍രക്ഷാമരുന്നുകളുള്‍പ്പെടെയുള്ളവക്ക് പേറ്റന്റ് അനുവദിക്കാന്‍ പേറ്റന്റ് നിയമത്തിലെ കര്‍ശന മാനദണ്ഡങ്ങളെയാണ് നൊവാര്‍ടിസ് ചോദ്യം ചെയ്യുന്നത്.പേറ്റന്റ് അനുവദിക്കപ്പെട്ടാല്‍ കേസിന് കാരണമാക്കിയ കാന്‍സര്‍ മരുന്നിന്റെ കുത്തകാവകാശം നൊവാര്‍ടിസ് ലഭിക്കും.ഇതേ വഴിയെ മറ്റുകമ്പനികളും നിരന്നാല്‍ കുത്തനെയുള്ള മരുന്നുവിലവര്‍ധനയായിരിക്കും ഫലം.വിധി നിര്‍ണയകമാകുന്നത് ഇന്ത്യക്കെന്നല്ല;വികസ്വര-അവികസിത രാജ്യങ്ങള്‍ക്കെല്ലാമാണ് . ഈ രാജ്യങ്ങള്‍ക്ക് നിലവില്‍ കുറഞ്ഞ നിരക്കില്‍ മരുന്നെത്തിക്കുന്നവരില്‍ മുമ്പന്‍ ഇന്ത്യയാണ് എന്നതാണിതിന് കാരണം.

ലക്ഷ്യം മരുന്നുകൊള്ളയുടെ സാര്‍വത്രിക വിപണി

2005ലാണ്  ലോക വ്യാപാര സംഘടനയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് പേറ്റന്റ് കരാറില്‍ ഒപ്പുവെച്ചതിനെതുടര്‍ന്ന് ഉല്‍പന്ന പേറ്റന്റ് നിലവില്‍ വന്നു.ജീവന്‍രക്ഷാമരുന്നുകളുള്‍പ്പെടെ വില കുത്തനെ കുതിച്ചുകയറുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 2005 ല്‍ പുതിയ പേറ്റന്റ് നിയമത്തില്‍ സെക്ഷന്‍ 3(ഡി) ഉള്‍പ്പെടുത്തിയത്.പൊതുജനാരോഗ്യം സംരക്ഷിക്കാനും ജീവന്‍രക്ഷാമരുന്നുകളുടെ ലഭ്യതയും വിലകയറ്റവും നിയന്ത്രിക്കാനും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്.
നിലവിലെ മരുന്നുകളില്‍ ചെറിയ മാറ്റംവരുത്തി പുതിയ മരുന്നാക്കി പേറ്റന്റ് എടുക്കുന്ന പ്രക്രിയയെ തടയിടാന്‍ കര്‍ശന നിര്‍ദേശങ്ങളോടുകൂടിയതാണ് സെക്ഷന്‍ 3(ഡി). മരുന്ന് വില വര്‍ധിക്കാതിരിക്കുന്നതില്‍ ജീവവായു കുടിയാണ് ഈ സെക്ഷന്‍.പേറ്റന്റ് എടുത്ത് വിപണിയിലെ മരുന്ന് കുത്തകയാക്കി വില വര്‍ധിപ്പിക്കാനുള്ള തന്ത്രത്തിന് തടയിടുകകൂടിയായിരുന്നു ഭേദഗതിയുടെ ലക്ഷ്യം.പുതിയ നിയമപ്രകാരം പേറ്റന്റിനുള്ള അര്‍ഹതക്ക് അനേകം മാനദണ്ഡങ്ങളും പരിശോധനകളുമുണ്ട്.ശരീരത്തില്‍ മരുന്ന് ഉണ്ടാക്കുന്ന ഫലപ്രാപ്തി,ശരീരത്തില്‍ പ്രവര്‍ത്തിക്കാനെടുക്കുന്ന  സമയം തുടങ്ങിയവയാണ് ഇവയില്‍ ചിലത്.ഈ ഗുണമേന്മ(എഫിക്കസി) ഉറപ്പുവരുത്തിയാല്‍ മാത്രമേ പേറ്റന്റിന് പരിഗണിക്കുകയുള്ളൂ.

നൊവാര്‍ടിസിന്റെ പഞ്ചവല്‍സര യുദ്ധം

2006 ലാണ് ചെന്നൈയിലെ ഇന്ത്യന്‍ പേറ്റന്റ് ഓഫിസ് നൊവാര്‍ടിസ് എന്ന സ്വിസ് ബഹുരാഷ്ട്ര ഭീമന്റെ പേറ്റന്റ് അപേക്ഷ നിരസിക്കുന്നത്. കാന്‍സറിനുള്ള ഔഷധമെന്ന നിലയില്‍ ഇമാറ്റിനിബ് എന്ന ജനറിക് മരുന്നിന്റെ ക്രിസ്റ്റലൈന്‍ സോള്‍ട്ടായ ഇമാറ്റിനിബ് മെസലേറ്റ് , 'ഗ്ളിവെക് 'എന്ന ബ്രാന്‍ഡ് നെയിമോടെ  പേറ്റന്റിനായി സമര്‍പ്പിച്ചു.തുടര്‍ന്ന് ഇന്ത്യന്‍ പേറ്റന്റ് അപ്പല്ലേറ്റ് ബോര്‍ഡും നൊവാര്‍ടിസിന്റെ അപേക്ഷ നിരസിച്ചു.പഴയ മരുന്ന് പുതിയ രൂപത്തിലാക്കിയുള്ള കമ്പനിയുടെ ശ്രമത്തിന് പേറ്റന്റ് നല്‍കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്.  'ഗ്ളിവെക്' തികച്ചും പുതിയ ഉല്‍പന്നമാണെന്നും പേറ്റന്‍സിക്ക് അര്‍ഹതയുണ്ടെന്നുമാണ് നൊവാര്‍ടിസ് വാദിക്കുന്നത്.നേരത്തെയുള്ള മരുന്നിനേക്കാള്‍ 30 ശതമാനം അധികം ശരീരത്തില്‍ ഫലം ചെയ്യുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നു.
2007ല്‍ മദ്രാസ് ഹൈകോടതിയില്‍ പേറ്റന്റ്ഭേദഗതിക്കെതിരെ നൊവാര്‍ടിസ് ഹരജി ഫയല്‍ ചെയ്തു.തുടര്‍ന്ന് 2009 ലാണ് കമ്പനി സുപ്രീംകോടതിയില്‍ പേറ്റന്റ് മാനദണ്ഡത്തെ ചോദ്യംചെയ്ത് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഹരജി ഫയല്‍ ചെയ്തത്.
വിപണിയിലെ മരുന്നില്‍ മാറ്റം വരുത്തി പേറ്റന്റ് എടുക്കാനുള്ള ബഹുരാഷ്ട്രകുത്തകക്കാരുടെ നീക്കങ്ങള്‍ പലതും ഈ സെക്ഷന്റെ മാനദണ്ഡങ്ങളില്‍പെട്ട് തകര്‍ന്നു.എയ്ഡ്സ് പ്രതിരോധ പാറ്റന്റിനായി വന്ന ലോകപ്രശസ്ത ജര്‍മന്‍ കമ്പനിയായ ബോറിഞ്ചര്‍ ഇന്‍ജലേം , നൊവാര്‍ടിസ് എന്ന സ്വിസ് കമ്പനിയും  തിരസ്കാരത്തെ തുടര്‍ന്ന് നിയമ നടപടി സ്വീകരിച്ചു.പേറ്റന്റ് ലഭിച്ചാല്‍ നൊവാര്‍ടിസിന് ലഭിക്കുക 20 വര്‍ഷത്തെ കുത്തകവിതരണാവകാശമാണ്.


തടയിട്ടത് പ്രതിഷേധക്കടല്‍
കാന്‍സര്‍ പേഷ്യന്‍സ് എയ്ഡ് അസോസിയേഷന്‍ എന്ന സംഘടനക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേഴ്സ് എന്ന സംഘടനയാണ് തുടക്കം മുതലേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.കര്‍ണാടകയിലെ ഡ്രഗ് ആക്ഷന്‍ ഫോറം ആയിരക്കണക്കിന് പേരുടെ ഓണ്‍ലൈന്‍ പരാതി ശേഖരിച്ച് ചെന്നൈ ഹൈകോടതിയില്‍സമര്‍പ്പിച്ചിരുന്നു. ജീവന്‍രക്ഷക്ക് അത്യാവശ്യമായ മരുന്നുകള്‍ പേറ്റന്റിന് വെക്കാതെ നിര്‍ബന്ധിത ലൈസന്‍സിനായി മറ്റ് മരുന്ന് കമ്പനികള്‍ക്ക് തുറന്നുവെക്കണമെന്നാണ് പ്രതിരോധത്തിനെത്തിയ സംഘടനകളുടെ ആവശ്യം.മരുന്നിലെ കുത്തകാവകാശം നിഷേധിച്ച് പൊതുവിപണിയില്‍ മല്‍സരം നേരിടുന്നതോടെ മരുന്നുവില കുറയാനിടയാക്കുമെന്നാണിവരുടെ പ്രത്യാശ.ബോറിഞ്ചര്‍ ഇന്‍ജലേം കമ്പനിക്കെതിരായി രംഗത്തെത്തിയത് ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്.ഐ.വിനഎയ്ഡ്സ് ,പോസിറ്റീവ് വിമന്‍സ് നെറ്റ്വര്‍ക്ക് എന്നീ എന്‍.ജ.ഒകളായിരുന്നു.പേറ്റന്റ് നിയമം സംരക്ഷിക്കപ്പെടുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്.ബഹുരാഷ്ട്രകമ്പനികള്‍ മരുന്നുകൊള്ളയുടെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ അവകാശം നിലനിര്‍ത്തിക്കിട്ടാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് സംഘടനകള്‍ വിലയിരുത്തുന്നു.പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ്,ദെല്‍ഹിനെറ്റ്വര്‍ക്ക് പോസിറ്റീവ് പീപ്പിള്‍ എന്നീ സംഘടനകളും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എന്തുകൊണ്ട് ഇന്ത്യന്‍ മരുന്ന്

ലോകത്ത് വിതരണം ചെയ്യുന്ന എച്ച്.ഐ.വി വരാതിരിക്കാനുള്ള മരുന്നുകളില്‍ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകളില്‍ 92 ശതമാനവും ഇന്ത്യന്‍ മരുന്നുകളാണ്.ആഫ്രിക്കയിലെ രോഗബാധിതരായ ദരിദ്ര ജനവിഭാഗങ്ങളിലേക്കെത്തുന്നതും ഇന്ത്യന്‍ മരുന്നാണ്.വിലകുറവും വ്യാപകമായ ഉല്‍പാദനം നടക്കുന്നതുമാണിതിന് കാരണം.

നൊവാര്‍ടിസിന്റെ വെല്ലുവിളി മരുന്നുകുത്തക കമ്പനികളുടെ ടെസ്റ്റ് ഡോസാണ്.ഇന്ത്യയിലെ വമ്പന്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട മരുന്നുകൊള്ളക്കാരുടെ പരീക്ഷണ ശ്രമം.വിധി നൊവാര്‍ടിസിന് അനുകൂലമായാല്‍  മരുന്നുവില കുതിച്ചുകയറും.ജീവന്‍രക്ഷാമരുന്നുകളേപോലും  കുത്തകയാക്കി പേറ്റന്റിന്റെ ബലത്തില്‍ തോന്നുംപോലെ വില വര്‍ധിപ്പിക്കും.ജനറിക് മരുന്നുകളില്‍ ചെറിയ ഭേദഗതി വരുത്തി കുത്തകക്കാര്‍ പേറ്റ ന്റിനായി വരിനില്‍ക്കും.മരുന്ന് ചെലവ് വഹിക്കാനാവാതെ മഹാമാരി ബാധിച്ച രോഗികള്‍ മരിച്ചുകൊടുക്കും.ലോകത്തെമ്പാടുമുള്ള വികസ്വര-അവികസിത രാഷ്ട്രങ്ങള്‍ക്ക് ചുരുങ്ങിയ ചെലവിലെത്തിക്കുന്ന എച്ച്.ഐ.വി-കാന്‍സര്‍ മരുന്നുകളേറെയും ഇന്ത്യയില്‍നിന്നുള്ളവയാണ്.ഇന്ത്യയില്‍ മരുന്നുവിലയേറുന്നതോടെ ഇത്തരം രാഷ്ട്രങ്ങളുടെ ആലംബമാണ് നഷ്ടപ്പെടുക.അതിനാല്‍ നൊവാര്‍ടിസിന്റെ വിജയ-പരാജയങ്ങള്‍ ഇന്ത്യയുടെ മാത്രമല്ല;വികസ്വര-അവികസിത രാഷ്ട്രങ്ങളുടെ നിലനില്‍പിന്റെ കൂടി വിഷയമാകുന്നതിവിടെയാണ്.

പ്രശാന്ത്.പി.പി
ുൃമമിെവുുേ1977@ഴാമശഹ.രീാ
(കടപ്പാട് :മാധ്യമം)ി















'സ്മാര്‍ട്ട് കാര്‍സ്';ന്യൂ ജനറേഷന്‍ കാറുക
ളുടെ അത്താണി

വില  കുറവുണ്ടെന്നറിഞ്ഞാണ് ജോമോന്‍ തൃശൂരിലെ ഒരു കടയില്‍ നിന്ന്  ഒറിജിനലിനെ വെല്ലുന്ന കാറിന്റെ 'അലോയ്ഡ് വീല്‍സ'് വാങ്ങിയത്. ഉപയോഗിച്ച് ആറുമാസമെത്തിയില്ല, ദേ...വരുന്നു കംപ്ളയിന്റ്. കിട്ടീ..പണി.ബ്രാണ്ടഡ് കമ്പനിയല്ലാത്തതിനാല്‍ ഗാരണ്ടിയൊന്നുമില്ലല്ലോ....പറ്റിപ്പോയി !.മലയാളികളുടെ സ്ഥിരം പല്ലവിയാണിത്.ലക്ഷങ്ങള്‍ മുടക്കി കാര്‍ വാങ്ങിയാലും മോടിപിടിപ്പിക്കാനും പകരം വക്കാനുമുള്ള സജ്ജീകരണങ്ങള്‍ അല്‍പം വില കുറവുണ്ടെങ്കില്‍ അതില്‍ ചെന്നുപിടിക്കും.ഗുണമേന്മ വേണമെങ്കില്‍ ബ്രാണ്ടഡ് സാധനം തന്നെ വേണം. അത് അംഗീകൃത സ്ഥാപനത്തില്‍ നിന്നുതന്നെ വാങ്ങണം. മോഷണ കാറുകളുടെ  ഭാഗങ്ങള്‍ പുതുക്കി ഒറിജിനലാക്കുന്ന സംഘം കേരളത്തില്‍ വ്യപകമാണ്.ഇവരെ ആശ്രയിച്ചാണ് കുറഞ്ഞ വിലക്ക് കാറിന്റെ ഭാഗങ്ങള്‍ വാങ്ങി  വില്‍ക്കുന്ന കടകള്‍ നിലനില്‍ക്കുന്നത്.ഇതിനാല്‍ വഞ്ചിക്കപ്പെടുന്നവരേറെ.
 ബ്രാണ്ടഡ് ഉല്‍പന്നങ്ങളുടെ വിശ്വാസ്യത കഴിഞ്ഞ ആറ് വര്‍ഷമായി കാത്തുസൂക്ഷിക്കുന്ന തൃശൂരിലെ അംഗീകൃത കാര്‍ ആക്സസറീസ് ഷോറൂമാണ് പൂങ്കുന്നത്തെ 'സ്മാര്‍ട് കാര്‍സ്'.പ്രമുഖ വിദേശി-സ്വദേശി ഉല്‍പന്നങ്ങളുടെ ഒറിജിനല്‍ ബ്രാണ്ടഡ് ഉല്‍പന്നങ്ങള്‍ മാത്രമാണിവിടെ വില്‍ക്കുന്നതെന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം.മല്‍സരം ഏറെയുള്ള ബിസിനസില്‍ മുന്‍നിരയിലെത്താന്‍ സഹായിച്ചതും ഉല്‍പന്നങ്ങളിലെ വിശ്വാസ്യതയും കര്‍മ്മത്തിലെ സത്യസന്ധതയും  കൊണ്ട്മാത്രം.കാര്‍ ആക്സസറീസിന്റെ വില്‍പനയും ഫിറ്റിങ്ങും ഉത്തരവാദിത്തത്തോടെ ചെയ്ത് കൊടുക്കുന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റര്‍ വടക്കാഞ്ചേരി പേഴുംകാട്ടില്‍ പി.ജി .വിമല്‍ ആണ്.കാര്‍ ആക്സസറി മേഖലയിലെ പ്രതിദിനം മാറിവരുന്ന  'ട്രെന്‍ഡ'ുകള്‍ തൃശൂരില്‍ ആദ്യമെത്തുക സ്മാര്‍ട് കാര്‍സിലാണെന്നത് പുതുതലമുറയെ അടുപ്പിക്കാന്‍ കാരണമായി.മൂന്നുവര്‍ഷം വരെ വാറണ്ടിയുള്ള സെന്റര്‍ ലോക്ക്,പവര്‍ വിന്‍ഡോ,ഡേ ലൈറ്റ് ,ശബ്ദം മാറ്റാനുതകുന്ന സ്പോട്ടി മഫ്ളര്‍, റിവേഴ്സിങ്ങ് കാമറ,അലോയ്ഡ് വീല്‍സ്,ടച്ച് സ്ക്രീന്‍ സ്റ്റീരിയോസ്, ബ്രാസ് ബോക്സ് എന്നിവയുടെ ലോകോത്തര  ബ്രാണ്ടുകളുടെ പുതുഉല്‍പന്നങ്ങള്‍ ഇവിടത്തെ  ആകര്‍ഷണങ്ങളാണ്.സോണി,കെന്‍വുഡ്,ജെ.ബി.സി ,പയനിയര്‍ ,ഇന്‍ഫിനിറ്റി തുടങ്ങിയവയുടെ ലേറ്റസ്റ്റ് പ്രൊഡക്സ് വിപണിയിലിറങ്ങുന്നതോടൊപ്പം ഇവിടെയെത്തും.
ആറ് വര്‍ഷമായി വിപണിയിലെ പുതുട്രെന്‍ഡുകളോടൊത്താണ് സ്മാര്‍ട്ട് കാര്‍സിന്റെ സഞ്ചാരം. പാട്ടുരായ്ക്കലിലായിരുന്നു ആദ്യമായി ഷോറൂമിട്ടത്.പിന്നീട് പൂങ്കുന്നം ദേശാഭിമാനിക്ക് മുന്നിലെ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ആദ്യ കാലങ്ങളില്‍ ഫിറ്റിങ്ങില്‍ വയര്‍കട്ടിങ്ങുകള്‍ ഏറെ ആവശ്യമുണ്ടായിരുന്നു.ഇപ്പോള്‍ അത് വേണ്ട.ഇപ്പോള്‍ ക്ളിപ്പിങ്ങുകളാണ് ഉപയോഗിക്കുന്നത്.പുതുസ്റ്റൈലുകളില്‍ ,വാഹനകമ്പനികളുടെ പുതുമോഡലുകള്‍ പ്രതിമാസം നിരത്തിലിറങ്ങുന്നു.ഇവക്ക് വേണ്ട സ്റ്റൈലന്‍ സജ്ജീകരണങ്ങള്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കുക എന്നത് ശ്രമകരമായ കാര്യമാണ്.മറ്റ് കാര്‍ ഫിറ്റിങ് സ്ഥാപനങ്ങളേക്കാള്‍ വേറിട്ടുനില്‍ക്കുന്ന അധുനിക സജ്ജീകരങ്ങളുടെ സഹായത്തില്‍ ഇത് എളുപ്പം സാധിക്കുന്നു.ഫിനിഷിങ്ങും കിറുകൃത്യം.പുതുമോടി ലഭിക്കാന്‍ അനുബന്ധ സജ്ജീകരണങ്ങള്‍,ഗ്രാഫിക്സ് വര്‍ക്സ് ,കാര്‍ അപ്ഹോല്‍സ്റ്ററീസ്,സീറ്റ് കവര്‍ എന്നിവയുടെ വിദേശി- സ്വദേശി ഉല്‍പന്നങ്ങളുടെ അപൂര്‍വ ശേഖരം സ്മാര്‍ട്ട് കാര്‍സിലുണ്ട്. ഇന്നത്തെ തലമുറ കൊതിക്കുന്ന 'ന്യൂ ലുക്ക്' സ്മാര്‍ട്ട് കാര്‍സ് ഉറപ്പു നല്‍കുന്നു.വിശാലമായ കാര്‍ പാര്‍ക്കിങ്ങും ആധൂനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ഫിറ്റിങ്ങും സ്മാര്‍ട് കാര്‍സിന്റെ മാത്രം പ്രത്യേകതയാണ്.
വാഹനങ്ങളോടുള്ള താല്‍പര്യമാണ് വിമലിനെ ബിസിനസിലേക്കിറങ്ങാന്‍ പ്രേരണയായത്.തെരഞ്ഞെടുത്ത വഴി തെറ്റിയില്ല.കുറച്ചു വര്‍ഷം കൊണ്ടു തന്നെ ബിസിനസില്‍ വേരുറപ്പിക്കാന്‍ വിമലിനായി.ദൈവാനുഗ്രഹവും ഒപ്പമുള്ള ജീവനക്കാരുടെ ആത്മാര്‍ഥ സഹകരണമാണ് വിജയത്തിന് പിന്നിലെന്ന് വിമല്‍ പറയുന്നു. കഴിവുള്ള ജീവനക്കാരാണ് കഴിഞ്ഞ ആറ് വര്‍ഷവും മുതല്‍കൂട്ടായത്.വാഹന വിപണിയിലെ ലേറ്റസ്റ്റ് ഉല്‍പന്നങ്ങളുടെ ഹോല്‍സെയില്‍ ഷോറൂമാണ് അടുത്ത ലക്ഷ്യം.ഇതിനായി ശ്രമവും തുടങ്ങിക്കഴിഞ്ഞു.ബാങ്ക് ജോലിക്കാരിയായ ഭാര്യ സീത ലഭിക്കുന്ന സമയങ്ങളില്‍ വിമലിനെ സഹായിക്കാന്‍ ഷോറൂമിലെത്തുന്നു.രണ്ട് വയസായ മകന്‍ കാര്‍ത്തികുമടങ്ങുന്നതാണ് കുടുംബം.





ഭൂമി സ്വപ്നം കാണുന്നവര്‍ക്ക് മാര്‍ഗമൊരുക്കി സീക്കന്റ്



'സ്വപ്നഭൂമി' ഇനി
 നമുക്ക് സ്വന്തം


സ്വന്തമായി ഒരു ഒരു തുണ്ട് ഭൂമി എല്ലാവരുടെയും സ്വപ്നമാണ്.ഭൂ വില കുതിച്ചുകയറുമ്പോള്‍ ആ സ്വപ്നം പലരുടെയും സ്വപ്നമായി അവശേഷിക്കുന്നു.വിഷമിക്കേണ്ട,   തൃശൂരിലെ സീക്കന്റ് ബിള്‍ഡേഴ്സ് ആന്റ് ഡവലപേഴ്സ് നിങ്ങള്‍ക്കൊരു കൈതാങ്ങാണ്.'ഡ്രീം ലാന്റ് 'എന്ന ചെറു നിക്ഷേപ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് സ്വന്തമായി ഭൂമി സ്വന്തമാക്കാം,ഈടില്ലാതെ തന്നെ.

ഒരു തുണ്ട് ഭൂമി കൈയിലൊതുക്കാം

തികച്ചും പുതുമയുള്ള നിക്ഷേപപദ്ധതിയാണിത്.തവണ വ്യവസ്ഥയില്‍ നിക്ഷേപം നടത്തി നിങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങളോടെയുള്ള വില്ലാ പ്ളോട്ടുകള്‍ സ്വന്തമാക്കാം.ഇതിനായി നടത്തുന്ന ത്രൈമാസക്കുറി ആരംഭിക്കുന്നത് ഒക്ടോബര്‍ മൂന്നിനാണ്.പ്രൈസ് സംഖ്യ 10 ലക്ഷവും മൊത്തം തുക 11 ലക്ഷവുമാണ്.50 തവണകളായാണ് തിരിച്ചടവ്.തവണ സംഖ്യ 22,000 രൂപ. ആദ്യ തവണ 14,000 രൂപ മാത്രം. ഈടിനായി തലപുകക്കേണ്ട.ഡ്രീം ലാന്റ് മുന്നോട്ടുവെക്കുന്ന പ്രൊജക്ട് സൈറ്റ് തന്നെയാണ് ഈട്.ചിട്ടി കിട്ടുകയോ ലേലത്തില്‍ വിളിച്ചെടുക്കുകയോ ചെയ്യുന്നവര്‍ക്ക് തൃശൂരിലെ വിവിധ സ്ഥലങ്ങളില്‍ അഞ്ച് സെന്റ് മുതലുള്ള ഭൂമി സ്വന്തമാക്കാനാണ് അവസരം.അഞ്ചേരി,നടത്തറ,മുണ്ടൂരില്‍ രണ്ട് പ്രൊജക്ട്,പാലക്കല്‍, പുതുക്കാട് ,ആട്ടോര്‍ എന്നിവിടങ്ങളിലാണ് പ്രധാന ഡ്രീം ലാന്റ് പ്രൊജക്ടുകള്‍ .റോഡ്,കോമ്പൌണ്ട് വാള്‍ ഉള്‍പ്പെടെ ആധുനിക സൌകര്യങ്ങളോടെയാണീ പ്ളോട്ടുകള്‍.
തവണകള്‍ മുടക്കമില്ലാതെ അടക്കുന്നവര്‍ക്ക് 500 രൂപ ബോണസ്.5,10,25 തവണകളില്‍ മുടക്കമില്ലാത്തവരില്‍ നിന്ന് നറുക്കെടുത്ത് മൂന്ന് പേര്‍ക്ക് വില്ലാ പ്രൊജക്ടില്‍ അഞ്ച് സെന്റ് നല്‍കും.ഇന്‍കംടാക്സ് റിട്ടേണ്‍, ഈട് തുടങ്ങീ നൂലാമാലകളില്‍ കുടുങ്ങി ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നവര്‍ക്ക് ആശ്വാസമാണ് സീക്കെന്റിന്റെ ലഘുനിക്ഷേപം.
കൂടാതെ ഭൂമിക്കായി ലക്ഷങ്ങള്‍ ഒറ്റയടിക്ക് സ്വരൂപിക്കാനില്ലാത്തവര്‍ക്ക് വഴികാട്ടിയാണീ പദ്ധതി.പ്രതിമാസം 3000 മുതല്‍ 4000 വരെ മാത്രമാണ് തവണസംഖ്യക്കായി നീക്കിയിരിപ്പ്  ആവശ്യമുള്ളൂവെന്നിരിക്കേ ഇടത്തരക്കാര്‍ക്ക് കൂടി പ്ളോട്ടുകള്‍ സ്വന്തമാക്കാനുള്ള അവസരമാണിത്്.ദിനംപ്രതി കൂടി വരുന്ന പലിശനിരക്കുകള്‍ നിക്ഷേപത്തെ തെല്ലും ബാധിക്കുന്നില്ലെന്ന പ്രത്യേകത കൂടിയുണ്ട് .


ഡ്രീം ലാന്റ് നിക്ഷേപമാര്‍ഗം തേടുന്നവര്‍ക്കും
സീക്കന്റ് ചിട്ടിയിലൂടെ അഞ്ച് ലക്ഷം വിലയുള്ള അഞ്ച് സെന്റ് ഭൂമി സ്വന്തമാക്കിയാല്‍ ചിട്ടി കാലാവധി കഴിയുന്ന സമയത്ത് ഭൂമി വില കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലുമാകുമെന്ന് എം.ഡി. റെജിന്‍ തോമസ് വ്യക്തമാക്കുന്നു.സ്ഥലവിലയിലെ ഏകദേശ വര്‍ധന 15 ശതമാനം കണക്കിലെടുക്കുമ്പോഴാണിത്.ഒരു വരിക്കാരന് ലേല കിഴിവ് കഴിച്ച് 50 തവണ കൊണ്ട്് അടക്കേണ്ടി വരുന്നത് കേവലം എട്ട് ലക്ഷം മാത്രമായിരിക്കും.പ്രതിമാസം 3,000 രൂപ മുതല്‍ 10,000 രൂപ നീക്കിയിരിപ്പ് വേണ്ടി വരുന്ന മനസിനിണങ്ങിയ നിക്ഷേപ മാര്‍ഗം സ്വീകരിക്കാം. ഇടത്തട്ടുകാര്‍ക്ക് സ്വപ്ന സാഫല്യത്തിലെത്താനുള്ള മാര്‍ഗവും ബിസിനസ് ലക്ഷ്യമിടുന്നവര്‍ക്ക് നല്ലൊരു നിക്ഷേപമാര്‍ഗവും കൂടിയാണിത്.


സാമൂഹിക സേവന -ജീവകാരുണ്യ പദ്ധതികള്‍
തൃശൂരില്‍ ടൌണ്‍ഷിപ്പ് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സീക്കന്റിന്റെ അമരക്കാര്‍.സാമൂഹിക സേവന -ജീവകാരുണ്യ പദ്ധതികള്‍ക്കും അടുത്തുതന്നെ തുടക്കമിടും.വിദ്യാഭ്യാസം,ടൂറിസം മേഖലകളിലെ പല പദ്ധതികളുടെയും ഒരുക്കത്തിലാണ് ഇവര്‍.ലാഭമെന്ന ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അശരണരെ സഹായിക്കുക കൂടി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനമെന്ന് കമ്പനിയുടെ അമരക്കാരായ റെജിന്‍ തോമസ്,ടി.ജി സജീവ്,കെ.ജി.വിനോദ് എന്നിവര്‍ 'ബിസിനസ് ഫീസ്റ്റി'നോട് പറഞ്ഞു.




 വിജയം ആവര്‍ത്തിക്കാന്‍ സീക്കന്റ്
നാല് വര്‍ഷം മുമ്പാണ്  സീക്കന്റ് ബിള്‍ഡേഴ്സ് ആന്റ് ഡവലപേഴ്സ് പ്രവര്‍ത്തനം തുടങ്ങിയത്.ജൂനിയര്‍ ചേംബറിന്റെ കീഴില്‍ കണ്ടുമുട്ടിയ 12 ചെറുപ്പക്കാരുടെ ബിസിനസ് സ്വപ്നമാണ് പാര്‍ട്നര്‍ഷിപ്പ് ഫേമായി സ്ഥാപനം തുടങ്ങുന്നതിലെത്തിയത്.ചുരുങ്ങിയ കാലത്ത് തന്നെ മേഖലയില്‍ വെന്നിക്കൊടി പാറിക്കാന്‍ സീക്കന്റിനായി.ഇപ്പോള്‍ 25 പേരടങ്ങുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് പ്രവര്‍ത്തനം.മെട്രോ ജങ്ഷനിലെ നാരായണ കോംപ്ളക്സിലാണ് സീക്കന്റിന്റെ ഓഫിസ്.ടി.ജി സജീവാണ് ചെയര്‍മാന്‍. റെജിന്‍ തോമസ് മാനേജിങ് ഡയരക്ടറും,കെ.ബി രാജഗോപാല്‍ ഡെപ്യൂട്ടി ചെയര്‍മാനുമാണ്.കെ.ജി വിനോദ് എക്സിക്യൂട്ടീവ് ഡയരക്ടര്‍.എ.എ ഷൈജു,നാന്‍സി പ്രിന്റോ,സാന്‍ജോ നമ്പാടന്‍ എന്നിവര്‍ ഡയരക്ടര്‍മാരുമാണ്.

സീക്കന്റ് പ്ളോട്ടുകള്‍

പ്രകൃതി സുന്ദരവും എന്നാല്‍ ടൌണിനോടടുത്ത ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്ളോട്ടുകള്‍  സീക്കന്റിന് സ്വന്തം.അവയില്‍ ചിലത്.

'സൈലന്റ് വാലി'
തൃശൂര്‍ ജില്ലയിലെ മുണ്ടൂരിലെ സീക്കന്റിന്റെ പ്ളോട്ടാണ് 'സൈലന്റ് വാലി'.പ്രകൃതി രമണീയമായ സ്ഥലം.പടിപ്പുരയോടു കൂടിയ കവാടം.കേരവൃക്ഷങ്ങളാല്‍ സമൃദ്ധം.ശാന്ത സുന്ദരം.കുട്ടികള്‍ക്കുള്ള കളിസ്ഥലം, സെക്യൂരിറ്റി,കോമ്പൌണ്ട് വാള്‍,ഓരോ പ്ളോട്ടിനും ജല-വൈദ്യുതി ബന്ധം.

ഗ്രീന്‍ സിറ്റി

നടത്തറയിലെ പ്രകൃതി സുന്ദര പ്ളോട്ടാണ് ഗ്രീന്‍ സിറ്റി ഗാര്‍ഡന്‍.തൃശൂരില്‍ നിന്ന് ഏഴര കിലോമീറ്റര്‍ അകലെ.സ്വിമ്മിങ് പൂള്‍,ഹെല്‍ത്ത് ക്ളബ്,ഷട്ടില്‍ ബാഡ്മിന്റന്‍ കോര്‍ട്ട്,കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവ പ്രത്യേകതകളില്‍ ചിലതാണ്.

മെഡോസ്

ആരംപിള്ളിയിലെ സീക്കന്റിന്റെ പ്ളോട്ടാണ് മെഡോസ്.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെ.പ്രകൃതി ഭംഗിയേറിയ ശാന്തസുന്ദരമായ ഇടം.

കേപ്പ്ടൌണ്‍

തൃശൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പാലക്കലില്‍.ടൌണിനോട് ഏറെ അടുത്ത്.ക്ളബ് ഹൌസ്,പടിപ്പുരയോടു കൂടിയ പ്ളോട്ട്,ജല സമൃദ്ധമായ പ്രകൃതി രമണീയ ഇടം.

ംംം.ലെലസലിറ.രീാ
ലെലസലിറരവശ@ഴാമശഹ.രീാ ,രവശ@ലെലസലിറ.രീാ
0487 3269259,9387003777




2




റൂഫിങ്ങില്‍ ആക്സല്‍ വിജയഗാഥ



 പ്രീ എഞ്ചിനീയേര്‍ഡ് ബിള്‍ഡിങ്സ് എന്ന പുതു ആശയം കേരളത്തിന് സമ്മാനിച്ച ആക്സല്‍ മെറ്റല്‍ ബിള്‍ഡിങ്സ്  ഇന്ത്യ വിദേശ രാജ്യങ്ങളില്‍ മാത്രം ലഭ്യമാകുന്ന വൈവിധ്യങ്ങളുമായി വിപണി കീഴടക്കുകയാണ്.യു.എ.ഇ യിലും മിഡില്‍ ഈസ്റ്റിലും വിജയക്കൊടി പാറിച്ച ഷാര്‍ജ കേന്ദ്രീകരിച്ച താബിയാന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സഹോദര സ്ഥാപനമായ ആക്സല്‍ മെറ്റല്‍ ബിള്‍ഡിങ്സ് ഇന്ത്യ കേരളത്തില്‍  വേരുറപ്പിച്ചിട്ട് രണ്ട് വര്‍ഷമേ ആയുള്ളൂ.ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തുടനീളം ഡീലര്‍മാരുടെ ശൃംഗല ഉണ്ടാക്കി കമ്പനി കേരളത്തില്‍ വേരുറപ്പിച്ചുകഴിഞ്ഞു.

താബിയാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്(  കടഛ 9001:2008 ഇഋഞഠകഎകഋഉ)

പ്രശസ്തമായ ഏഴ് കമ്പനികളാണ് ഷാര്‍ജ കേന്ദ്രീകരിച്ച താബിയാന്‍ ഗ്രൂപ്പിലുള്ളത്
1.അല്‍ താബിയാന്‍ ബിള്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി- ഷാര്‍ജ
2.താബിയാന്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്-ഉമ്മുല്‍ഖുഐന്‍
3.അല്‍ താബിയാന്‍ ബിള്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി-ദുബൈ
4.എ.ടി.സി കോണ്‍ട്രാക്ടിങ് കമ്പനി-ഉമ്മുല്‍ഖുഐന്‍
5.അല്‍ താബിയാന്‍ ബിള്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി-റാസല്‍ഖൈമ
6.ആക്സല്‍ മെറ്റല്‍ ബിള്‍ഡിങ്സ് ഇന്ത്യ-തൃശൂര്‍
7.ടാബ്സ് കണ്‍സ്ട്രക്ഷന്‍സ് ആന്റ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്-.കൊച്ചി(ഓഫിസ്),മതിലകം (ഫാക്ടറി)


വിപണിയില്‍ ആക്സല്‍ റൂഫ് ഉല്‍പന്നങ്ങള്‍

ആക്സല്‍ ഉല്‍പന്നങ്ങളുടെ വില്‍പനയുടെ ഗതിവേഗം ഈയിടെ ഏറെ വര്‍ധിച്ചു. ഈയിടെ പുറത്തിറങ്ങിയ ആക്സ് പാനും നേരത്തെ ഇറങ്ങിയ ഷീറ്റുകളുടെ വിജയവഴിയില്‍ തന്നെയാണെന്ന് മാര്‍ക്കറ്റില്‍ നിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നു.
1.ആക്സ് പാന്‍ അഥവാ സാന്റ് വിച്ച് പാനല്‍: ആക്സല്‍ പുറത്തിറക്കുന്ന നൂതന ഷീറ്റുകളാണിവ.വിദേശങ്ങളില്‍ മാത്രം കാണുന്ന ഏറെ പ്രത്യേകതകളുള്ള ഷീറ്റുകളാണിവ. മുകളിലും ചുവട്ടിലും ജി.ഐ ഷീറ്റുകള്‍ അല്ലെങ്കില്‍ അലുമിനിയം ഷീറ്റുകള്‍ വച്ച് ഉള്ളില്‍ 50 എം.എം അല്ലെങ്കില്‍ 25 എം.എം. പോളി യൂറിത്തീന്‍ ഫില്‍ ചെയ്തിറക്കുന്ന മോഡലാണിത്. ചൂടില്‍ നിന്നുള്ള സംരക്ഷണത്തിന് ഏറെ ഫലപ്രദമാണിത്.
2.ആക്സ് ട്ര: എന്ന ട്രഫോഡ് ഷീറ്റുകള്‍-ഏറെ ജനപ്രിയമാര്‍ന്ന ആക്സലിന്റെ ഷീറ്റാണിത്.ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നു.വെയര്‍ഹൌസ,ഫാക്ടറി ഷെഡ് ,ഇന്‍ഡോര്‍ സ്റ്റേഡിയം,പെട്രോള്‍ പമ്പ് മേയാന്‍ അത്യുത്തമം. ആക്സ്ട്രാ 25253,ആക്സ്ട്രാ 35207,ആക്സ്ട്രാ 38200,ആക്സ്ട്രാ 25253 മോഡലുകളില്‍ ലഭ്യമാണ്.
3. ആക്സ് കോര്‍: എന്ന കോറിഗേറ്റഡ് ഷീറ്റുകള്‍- വേവ് ( തിരയുടെ)മാതൃകയിലുള്ള ഷീറ്റുകള്‍.കണ്‍സ്ട്രക്ഷന്‍ സൈറ്റിങിലാണെങ്കിലും ടെറസിലാണെങ്കിലും അനുയോജ്യം.ആവശ്യം വന്നാല്‍ വളരെപെട്ടന്ന് മാറ്റിസ്ഥാപിക്കാനാകും.
4.ആക്സ് ടൈല്‍സ്: കണ്ടാല്‍ ഓട് പോലെ തോന്നിക്കുന്ന റൂഫിങ് ടൈലുകളാണിവ.ഉറപ്പിനോടൊപ്പം പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കുന്നു.ഏതു കാലാവസ്ഥക്കും അനുയോജ്യം.നാല്,എട്ട്,12 ഇഞ്ചുകളില്‍ ലഭ്യമാണ്.
5.ആക്സ് ഡെക്:കമ്യൂണിറ്റിഹാള്‍,ഇന്‍ഡസ്ട്രിയല്‍ ഫെന്‍സിങ് എന്നിവക്ക് ഏറെ അനുയോജ്യം.


ആവശ്യമായ അളവില്‍
റൂഫിങ് ഷീറ്റുകള്‍

നിശ്ചിത അളവില്‍ മാത്രമേ ലഭിക്കൂവെന്ന കേരളത്തില്‍ ലഭ്യമായ റൂഫിങ് ഷീറ്റുകളുടെ പരിമിതി മറികടന്നായിരുന്നു ആക്സലിന്റെ കടന്നുവരവ്. കമ്പൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ കണ്‍ട്രോളിലൂടെ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രസംവിധാനത്തിലൂടെ നമുക്കാവശ്യമായ അളവില്‍  ഷീറ്റുകള്‍ തയ്യാറാക്കുന്നു.ആവശ്യമായ വലിപ്പത്തില്‍ ലഭിക്കാത്തതിനാല്‍  കമ്പനിയുടെ നിശ്ചിത വലിപ്പത്തിലുള്ള ഷീറ്റ് വാങ്ങി ബാക്കി ഭാഗം വേസ്റ്റായിപോകുന്ന സ്ഥിരം സംഭവങ്ങള്‍ക്ക് ഇതോടെ അറുതിയായി.ഇതിനാല്‍ ഉപഭോക്താക്കള്‍ക്ക് പണലാഭവും ഏറെയാണ്.

പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ്

വര്‍ക്ക് സൈറ്റില്‍ പോയി അളവെടുത്ത് പണിശാലയിലെത്തി ഷീറ്റുകള്‍ തയ്യാറാക്കുന്ന പഴഞ്ചന്‍ രീതി അട്ടിമറിച്ചാണ് പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ് എന്ന ആശയം രംഗത്തെത്തിയത്. ഓഫീസിലിരുന്ന് ലെങ്ത്ത്  ഡിസൈന്‍ ചെയ്ത് അവ നിര്‍മിച്ച് പാക്ക് ചെയ്ത് വര്‍ക്ക് സൈറ്റില്‍ അസംബിള്‍ ചെയ്യുന്ന രീതിയാണിത്. വിദേശരാജ്യങ്ങളില്‍ ഈ ആശയം വ്യാപിച്ചുവെങ്കിലും കേരളത്തില്‍ ആശയം കൊണ്ടുവന്നത് ആക്സല്‍ കമ്പനിയാണ്.

മനോഹാരിതയും ഗുണനിലവാരവും

കേരളത്തില്‍ ആറുമാസക്കാലം തുടര്‍ച്ചയായി ലഭിക്കുന്ന മഴ കെട്ടിടങ്ങളുടെ ഉറപ്പിനെ ബാധിക്കുന്നു. ഇത് പരിഹരിക്കാനാണ് റൂഫിങിനായി ഉപഭോക്താക്കള്‍ സമീപിക്കുന്നത്.ട്രസ് ഇടല്‍ അഥവാ റൂഫ് മേയലിലൂടെ
ചൂടില്‍ നിന്നും ചോര്‍ച്ചയില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു.ആവശ്യക്കാര്‍ക്ക് ആവശ്യമായ ഏത് കളറുകളിലും ലഭിക്കുന്ന റൂഫുകള്‍  വീടിന് ചാരുതകൂട്ടുമെന്ന് ഉറപ്പ്.മാറിവരുന്ന കാലാവസ്ഥ അകത്തേക്ക് ബാധിക്കില്ലെന്ന പ്രത്യേകത കൂടിയുണ്ട്.വാള്‍ പാനലായും റൂഫ് പാനലായും ഉപയോഗിക്കാം.നിര്‍മിതി എടുത്തു മാറ്റി വളരെപെട്ടന്ന് ആള്‍ട്ടറേഷന്‍ നടത്താനുതകുമെന്നതാണ് ആവശ്യക്കാരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.ഗുണനിലവാരം കൂടിയ സ്റ്റീല്‍ ഫാബ്രിക്കേറ്റഡ് ആയതിനാല്‍ ഉറപ്പിന്റെയും സുരക്ഷയും കാര്യത്തില്‍ സംശയം വേണ്ട.

ആധുനിക നിര്‍മാണ രീതി

കേരളത്തില്‍ വ്യാപകമായ ട്രസ് എന്ന റൂഫിങ് ഷീറ്റ് മേയല്‍ ഇപ്പോള്‍ ഹൈടെക് വഴിയിലാണ്.മുണ്ടൂരിനടുത്ത അവണൂരിലാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഫാക്ടറി  സ്ഥാപിച്ചത്.കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മെറ്റീരിയല്‍സ് ആണ് കമ്പനിയിലുള്ളത്.തൃശൂര്‍ കൊക്കാലയിലാണ് മെയിന്‍ ഓഫിസ്. റൂഫിങ് ഷീറ്റുകള്‍ക്ക് പുറമെ ട്രഫോര്‍ഡ് റിഡ്ജ്,ഗട്ടേഴ്സ്,ഈവ് ഗട്ടേഴ്സ്, കര്‍വ്ഡ് ഷീറ്റ്, ഡ്രിപ്പ് ടോപ്പ് ,ആംഗിളുകള്‍ തുടങ്ങി റൂഫിങ്ങിനാവശ്യമായ മുഴുവന്‍ സാമഗ്രികളും അവണൂരിലെ പണിശാലയില്‍ നിര്‍മിക്കുന്നുണ്ട്.

വിശ്വസ്തമാര്‍ന്ന സേവനം

ഗ്യരണ്ടിയോടു കൂടിയ നിര്‍മാണാനന്തര സേവനമാണ് ആക്സലിന്റെ പ്രത്യേകത.റൂഫിങ് പ്രവൃത്തിക്ക് ശേഷം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒരു ടെലഫോണ്‍ കോളില്‍ സേവനം ലഭ്യമാകുമെന്ന് ഉറപ്പുനല്‍കുന്നു.
സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി    ഡീലര്‍മാരുടെ വന്‍ ശൃംഗല  ആക്സലിനുണ്ട്.
കേരളത്തിലും തമിഴ് നാട്ടിലുമായി നൂറുകണക്കിന് വീടുകളുടെ മേല്‍കൂരകളും കമ്പനികളുടെ വെയര്‍ഹൌസുകളുള്‍പ്പെടെ സ്ട്രക്ചറുകള്‍ നിര്‍മിക്കാന്‍ ആക്സലിനായി.

ടാബ്സ് കണ്‍സ്ട്രക്ഷന്‍സ് ആന്റ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്-കൊച്ചി(ഓഫിസ്),മതിലകം (ഫാക്ടറി)

പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങുകള്‍ ടേണ്‍കീ ബേസിസില്‍ ചെയ്തുകൊടുക്കാനുദ്ദേശിച്ച താബിയാന്‍ ഗ്രൂപ്പിന്റെ ഏഴാമത് സ്ഥാപനമാണ് ടാബ്സ്.കൊച്ചിയില്‍ ഓഫീസ് കേന്ദ്രീകരിച്ച് തൃശൂര്‍ ജില്ലയിലെ മതിലകത്ത് ഫാക്ടറി സ്ഥാപിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നു.സിവില്‍,സ്റ്റീല്‍ ബിള്‍ഡിങ് നിര്‍മാണങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കുന്ന സ്ഥാപനമാണിത്. വെയര്‍ ഹൌസുകള്‍ മുതല്‍ വ്യവസായ ശാലകള്‍ വരെ കമ്പനി തന്നെ സ്ട്രകചര്‍ ഡിസൈന്‍ മുതല്‍ മുഴുവന്‍ നിര്‍മാണവും ചെയ്തുകൊടുക്കുന്നു.ആധുനിക സജ്ജീകരണങ്ങളുടെ പിന്‍ബലത്തില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലാണ് നിര്‍മാണം.


വഴികാട്ടിയായി ഇവര്‍
വളരേയെറെ പരിചയ സമ്പന്നരായ മൂന്ന് പേരാണ് ആക്സലിനെ നയിക്കുന്നത്.

1.എ.ബി. തങ്കപ്പന്‍: കമ്പനിയുടെ ചെയര്‍മാന്‍.പ്രവാസി മലയാളി.പ്രൊഡക്ഷന്‍ എഞ്ചിനീയറാണ്.പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ് നിര്‍മാണ മേഖലയില്‍ ഇരുപതിലേറെ വര്‍ഷത്തെ പരിചയസമ്പത്ത്.
2.ടി.എന്‍.വിശ്വനാഥന്‍:കമ്പനിയുടെ ഡയരക്ടര്‍ ഓപറേഷന്‍സ്-സിവില്‍ എഞ്ചിനീയര്‍. നിര്‍മാണ മേഖലയില്‍ 30 വര്‍ഷത്തിലേറെ പരിചയം.നവനി ബിള്‍ഡേഴ്സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നടത്തിപ്പുകാരില്‍ പ്രമുഖന്‍.
3.കെ.എന്‍.എന്‍ കുമാര്‍: മാനേജിങ് ഡയരക്ടര്‍.മാര്‍ക്കറ്റിങിന് പിന്നിലെ ബുദ്ധികേന്ദ്രം.27 വര്‍ഷമായി വിവിധ മേഖലയില്‍ പരിചയസമ്പത്ത്.

വിജയപാതയില്‍ മുന്നോട്ട്
മൂന്നു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ പ്രീ എഞ്ചിനീയേഡ് ബിള്‍ഡിങ് മേഖലയിലെ പ്രമുഖ കമ്പനിയായി മാറുകയെന്നാണ് ലക്ഷ്യമെന്ന് കമ്പനിയുടെ ജനറല്‍ മാനേജര്‍ പി.ആര്‍.സുരേഷ് ബാബു പറഞ്ഞു.ഇതിന്റെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.ഏഴാമത് സംഭംഭമായ ടാബ്സ് കണ്‍സ്ട്രക്ഷന്‍സ് ലക്ഷ്യത്തിലേക്കുള്ള മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





മരത്തിന് ബദലായി അലുമിനിയം;പ്രകൃതി സംരക്ഷണ സന്ദേശവുമായി
 നവീന്‍ അലുമിനിയം ട്രേഡേഴ്സ്


ഗൃഹ നിര്‍മാണത്തിന് മരത്തിന് ബദല്‍ അലുമിനിയമോ എന്ന് സന്ദേഹിക്കുന്നവര്‍ ഇന്ന് ഏറെയില്ല.അകത്തളങ്ങളില്‍ ജനലായും,കതകായും ഷോകേസായും അലുമിനിയം സര്‍വവ്യാപിയായി എന്നത് തന്നെ കാരണം.നാട്ടിന്‍ പുറങ്ങളിലായാലും നഗരങ്ങളിലായാലും നിര്‍മാണങ്ങള്‍ക്ക് അലുമിനിയം ഉപയോഗമേറെയാണിപ്പോള്‍. അലുമിനിയം ഫ്രേമില്‍ തീര്‍ത്ത ഗ്ളാസ് കവറിങ്ങ് സൌധനങ്ങള്‍ തന്നെയാണ് ഇന്നും നഗരകാഴ്ച.
വിലകുറവ് ,മെയിന്റനന്‍സ് പ്രശ്ന പരിഹാരം, പെട്ടന്ന് പണി പൂര്‍ത്തിയാക്കല്‍, ആവശ്യാനുസരണം കളറുകളിലും ഡിസൈനിലെയും വ്യത്യസ്തത എന്നിങ്ങനെയുള്ള ഗുണങ്ങളാണ് അലുമിനിയത്തെ സ്വീകാര്യമാക്കുന്നത്.മരം പോലെ ചിതലരിക്കുകയോ വട്ടക്കുകയോ ചെയ്യില്ലെന്നതും ഗൃഹ നിര്‍മാതാക്കളെ അലുമിനയത്തോടൊടുപ്പിക്കുന്നു.കൂടാതെ പഴയ അലുമിനിയം പൊളിച്ച് കൊടുത്താലും വിലകിട്ടുമെന്നതും ഗുണമാണ്.
അലുമിനിയത്തിലെ ഗുണമേന്മയാണ് പിന്നെ അലട്ടുന്ന പ്രശ്നം.ഗുണമേന്മയേറിയ അലുമിനിയം.പലരും വഞ്ചിക്കപ്പെടുന്നതിവിടെയാണ്.  പൂത്തോളിലെ നവീന്‍ അലുമിനിയം ട്രേഡേഴ്സ് കഴിഞ്ഞ ഏഴുവര്‍ഷമായി ഉപഭോക്താക്കളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്ന സ്ഥാപനമാണ്.
അലുമിനിയം എക്സ്ട്രൂഷന്‍സ്,ചാനല്‍സ്,ഫിറ്റിങ്സ്,ഫ്രെയിംസ്,പി.വി.സി ഡോറുകള്‍,സീലിങ്ങ് പാനല്‍സ്,കിച്ചന്‍ കബോര്‍ഡ്സ് എന്നിവയുടെ ഗുണമേന്മയേറിയ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ അപൂര്‍വ ശേഖരമാണ് നവീന്‍ അലുമിനിയം ട്രേഡേഴ്സിലുള്ളത്.കൂടാതെ അനൊഡൈസിങ്,ഇലക്ട്രോ കളറിങ്,വുഡ് ലാമിനേഷന്‍,പൌഡര്‍ കോട്ടിങ് എന്നിവയും ചെയ്തുകൊടുക്കുന്നു. ഏഴ് വര്‍ഷമായി തൃശൂരില്‍ വേറുറപ്പിച്ച സ്ഥാപനത്തില്‍ സിന്‍ടെക്സ്,ജോംസണ്‍ ഡോറുകളുടെ അംഗീകൃത ഷോറൂമാണ്.
ഏഴുവര്‍ഷംമുമ്പാണ് ദുബൈയില്‍ നിന്ന് തിരിച്ചെത്തിയ എടക്കുളം ചക്കാലപ്പറമ്പില്‍ ഊക്കന്‍ വീട്ടില്‍ സി.ജെ പോള്‍സന്‍ സുഹൃത്ത് വടകര സ്വദേശിയായ ഗോപാലകൃഷ്ണന്റെ സഹകരണത്തോടെ തൃശൂരില്‍ നവീന്‍ അലുമിനിയം ട്രേഡേഴ്സ് തുടങ്ങിയത്.സഹോദരന്‍ വിന്‍സെന്റിന്റെ അലുമിനിയം ട്രേഡേഴ്സ് സ്ഥാപനം 13 വര്‍ഷമായി പെരിന്തല്‍മണ്ണയിലുണ്ട്.അദ്ദേഹം കുട്ടനെല്ലൂരില്‍ ഊക്കന്‍സ് അലുമിനിയം സെന്റര്‍ എന്ന അലുമിനിയം ഹോള്‍സെയില്‍,റീടെയില്‍ സ്ഥാപനം തുടങ്ങാനിരിക്കുകയാണ്.കൂടാതെ അഞ്ചേരിയില്‍ പൌഡര്‍ കോട്ടിങ്ങ് സ്ഥാപനം നടത്തുന്നുണ്ട്.
മരം വിലകയറിയതോടെയാണ് അലുമിനിയത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് തൃശൂരില്‍ തുടങ്ങിയതെന്ന് മാനേജിങ്ങ് പാര്‍ട്നറായ പോള്‍സന്‍ പറഞ്ഞു.തുടങ്ങിയപ്പോള്‍ ഉണ്ടായ ഡിമാന്റല്ല;ഇപ്പോള്‍ അലുമിനിയം സാധ്യത തിരിച്ചറിഞ്ഞ് ആവശ്യക്കാരേറെയാണ്. ഉപയോഗവും വില്‍പനയും അന്നുള്ളതിനേക്കാള്‍ ഇരട്ടിയിലധികമായി.വീട് പണിക്കും നഗരത്തിലെ കെട്ടിടങ്ങള്‍ക്കുമൊക്കെ അലുമിനിയം ഫ്രെയിമോടെയുള്ള ഗ്ളാസ് കവറിങ്ങ് വ്യാപകമായി.വീടുകളില്‍ കബോര്‍ഡ്,ഷോകേസ്,ബാത്ത് റൂം ഡോര്‍സ്,ജനലുകള്‍ എന്നിവ  സാധാരണയായി.കിച്ചണ്‍ കബോര്‍ഡുകളില്‍ വുഡ് ലാമിനേഷനും വുഡ് ഡിസൈനിനും  ആവശ്യക്കാരേറെയാണ്.
ഷൈജി പോള്‍സനാണ് ഭാര്യ. മെല്‍വിന്‍ പോള്‍സന്‍,ആല്‍ഫ്രഡ് എന്നിവര്‍ മക്കളാണ്.
നവീന്‍ അലുമിനിയം ട്രേഡേഴ്സ്

റീജന്‍സി ബിള്‍ഡിങ്
പി.ആന്റ് ടി ക്വാര്‍ട്ടേഴ്സ് റോഡ്
പൂത്തോള്‍
0487 2389562









ഗുണമേന്മയേറിയ ഫര്‍ണിച്ചറിന് മറ്റൊരു പേര് ;

 കൈരളി ഫര്‍ണിച്ചര്‍


സൌന്ദര്യമേറിയ അകത്തളങ്ങള്‍ വീടിന് ഐശ്വര്യമാണ്.ലിവിങ് റൂമായാലും അടുക്കളയായാലും ആകര്‍ഷകമായിരിക്കണം.വീടിന്റെ ചുവരിനും വലിപ്പത്തിനുമനുസരിച്ച് മാറ്റ് കൂട്ടുന്ന ഗുണമേന്മയേറിയ ഫര്‍ണിച്ചറുകള്‍ അത്യന്താപേക്ഷിതമാണ്.ഈ ഘടകമാണ് വര്‍ഷങ്ങളായി കൈരളി ഫര്‍ണിച്ചറിനെ വീട്ടകങ്ങളില്‍ ഇടം കൊടുക്കുന്നത്.വിദേശീ- സ്വദേശീ ഫര്‍ണിച്ചറുകളുടെ അപൂര്‍വശേഖരത്തിന് 'കൈരളി'യുടെ വിശ്വാസ്യത കൂടിയൊരുമിക്കുമ്പോള്‍ അകത്തളങ്ങള്‍ക്ക് ചാരുത ഉറപ്പ്.
ഫര്‍ണിച്ചര്‍ മേഖലയില്‍ 32 വര്‍ഷത്തെ പരിചയസമ്പത്താണ് കൈരളി ഫര്‍ണിച്ചറിന്റെ മുതല്‍ക്കൂട്ട്.പാരമ്പര്യശൈലിയിലുള്ളതു മാത്രമല്ല ന്യൂജനറേഷന്‍ വീടുകള്‍ക്ക് വേണ്ട ഇന്റര്‍ നാഷനല്‍ ഫര്‍ണിച്ചര്‍ കലക്ഷനാണ് കൈരളിയുടെ പ്രത്യേകത. അബൂദബിയിലെ 'കൈരളി ഫര്‍ണിച്ചറി'ന്റെ സ്വീകര്യതയുടെ ചുവടുപിടിച്ചാണ് കൈരളി ഷോറൂം പൂങ്കുന്നത്ത് തുടങ്ങിയത്.പത്ത് വര്‍ഷം മുമ്പായിരുന്നു തൃശൂരില്‍ കൈരളി ഷോറൂം തുടങ്ങിയത്.കൂടാതെ അടുക്കളക്ക് മാത്രമായി പ്രത്യേക ഷോറൂം'കൈരളി മോഡുലാര്‍ കിച്ചണ്‍' പേരാമംഗലത്തും പ്രവര്‍ത്തിക്കുന്നു.

വിദേശ ഫര്‍ണിച്ചറുകളുടെ
 അപൂര്‍വ കളക്ഷന്‍

കൈരളിയുടെ പ്രത്യേകത പ്രശസ്തമായ വിദേശ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ അപൂര്‍വ വൈവിധ്യങ്ങളാണ്.ഓഫീസ് ഫര്‍ണിച്ചര്‍,സോഫ, മാട്രസ്,വീട്ടിലേക്കുള്ള അലങ്കാര വസ്തുക്കള്‍,തായ് ഫനുവേഴ്സ് ,വാല്‍ഡ്രോബ്,കേട്ട്,ക്രോക്കറി ഷെല്‍ഫ് എന്നിവയുടെയെല്ലാം കളക്ഷന്‍ ഷോറൂമിലുണ്ട്. പല പ്രമുഖ ബ്രാന്‍ഡഡ് വിദേശ ഉല്‍പന്നങ്ങളുടെ അംഗീകൃത വില്‍പന കേന്ദ്രമാണ് കൈരളി.യു.എ.ഇ,മലേഷ്യ,ഇന്‍ഡോനേഷ്യ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവ സോഫ,സെറ്റി ,ഫര്‍ണിച്ചര്‍ മോഡലുകള്‍ ഷോറൂമിലെ ആകര്‍ഷണങ്ങളാണ്.

കിഫ് മോഡല്‍

കൈരളിയുടെ തനിമയാര്‍ന്ന ഉല്‍പന്നങ്ങള്‍ അറിയപ്പെടുന്നത് കിഫ് മോഡലെന്ന (കൈരളി ഇന്റര്‍നാഷനല്‍ ഫര്‍ണിച്ചര്‍) പേരിലാണ് .ഇന്ന് അറിയപ്പെടുന്ന ബ്രാന്‍ഡായി കിഫ് മാറി.പുതുമയാര്‍ന്ന ഡിസൈനുകളില്‍ ഫര്‍ണിച്ചറുകള്‍ സ്വന്തം പണിശാലകളില്‍ നിര്‍മിക്കുന്നു.വിദഗ്ദരായ ഡിസൈനര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി.പേരാമംഗലത്ത് ഫര്‍ണിച്ചര്‍ ഉല്‍പാദനയൂനിറ്റുണ്ട്.30 വിദഗ്ദ തൊഴിലാളികളുടെ പണിശാലയാണിത്.കൈരളിയുടെ 'കിഫ് മോഡലി'ന്റെ കേരളത്തിലെ ഉല്‍പാദനകേന്ദ്രം കൂടിയാണിത്.
കേരളത്തില്‍ മെഡിക്കേറ്റഡ് ഓര്‍തോപിഡിക് മാട്രസുകള്‍ ആദ്യമായി കൊണ്ടുവന്നത് കൈരളിയാണ്.ഇതിന് രാജ്യത്തിനകത്തും മിഡില്‍ ഈസ്റ്റിലും നല്ല ഡിമാന്‍ഡുണ്ട്.

ഇന്റീരിയര്‍ ഡിസൈനും പുതുട്രെന്‍ഡുകളും

 വീടുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്താന്‍ പ്രത്യേക വിങ് കൈരളിയിലുണ്ട്.ആധുനിക രീതിയില്‍ ആരും കൊതിക്കുന്ന മാതൃകയില്‍ വീട്ടകങ്ങള്‍ മോടി പിടിപ്പിക്കാന്‍ വിദഗ്ദരായ സംഘമാണുള്ളത്.ഇതിനകം തന്നെ തൃശൂരിലെ ശോഭ സിറ്റിയിലെ  വില്ലകകള്‍ പോലുള്ള വര്‍ക്കുകള്‍ ചെയ്തുകഴിഞ്ഞു.

കിച്ചന്‍ ഇന്റീരിയര്‍

എം.ഡി.എഫ് കൊണ്ടോ  മഹാഗണി ഉപയോഗിച്ചോ ആവശ്യത്തിനനുസരിച്ച് സ്ക്വയര്‍ ഫീറ്റില്‍ ഉത്തരവാദത്തോടെ ചെയ്തുകൊടുക്കുന്നു.കിച്ചന്‍ ഇന്റീരിയറുകളുടെ എക്സ്ക്ളൂസീവ് ഷോറൂമാണ് പേരാമംഗലത്തെ 'കൈരളി മോഡുലാര്‍ കിച്ചണ്‍'.ഗുണമേന്മയേറിയ എം.ഡി.എഫ്്് ഉപയോഗിക്കുന്നതാണ് പുതിയ ട്രെന്‍ഡ്.സ്ക്വയര്‍ ഫീറ്റിന് 1400 മുതല്‍2400 രൂപ വരെ വ്യത്യസ്തതക്കനുസരിച്ച് ചാര്‍ജ് ഈടാക്കുന്നു.വാട്ടര്‍ പ്രൂഫ്,ഫയര്‍ പ്രൂഫ്, ഉറപ്പുനല്‍കുന്ന മള്‍ട്ടി വുഡ് ഉപയോഗിച്ച് മോഡേണ്‍ ശൈലിയിലുള്ളതാണ് നിര്‍മാണം.

ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വിശ്വസ്തതയോടെ

തൃശൂരില്‍ കൈരളി വേറുറപ്പിച്ചിട്ട് 10 വര്‍ഷമായി. 2006ല്‍ ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചത് പ്രമുഖ വ്യവസായി പത്മശ്രീ യൂസഫലിയാണ്.വിദേശ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഗ്യാരണ്ടിയോടെ ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം.മല്‍സരാധിഷ്ടിതമായ ഫീല്‍ഡില്‍ വിശ്വാസ്യതയും ഗുണനിലവാര മേന്മയുമാണ് കൈരളിയുടെ മുഖമുദ്ര.രാജ്യാന്തര നിലവാരത്തിലുള്ള ഉല്‍പന്നങ്ങളാണ് ഉണ്ടാക്കുന്നത്. ആവശ്യക്കാര്‍ കൈരളിയെ തേടി വരാന്‍ കാരണമിതാണ്.സോഫാ സെറ്റ്,സ്റ്റീല്‍ ഫര്‍ണിച്ചര്‍,സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ചെയേഴ്സ്,വാള്‍ഡ്രോബ്,ബെഡ് റൂം സെറ്റ്,ഡൈനിങ് ടേബിള്‍,ഓഫിസ് ടേബിള്‍,ടി.വി സ്റ്റാന്റ്,ഫോട്ടോ ഫ്രെയിംസ്,തായ് ഫനുവേഴ്സ്,കോട്ട്സ്,മാട്രസ്,ക്രോക്കറി ഷെല്‍ഫ് എന്നിവയുടെ അപൂര്‍വശേഖരം കൈരളി ഷോറൂമിന് മാത്രം സ്വന്തം.

 യുവ രക്തത്തിന്റെ
 ചിറകില്‍ കൈരളിയുടെ കുതിപ്പ്
26 കാരനായ മാനേജിങ് പാര്‍ട്നര്‍ സന്‍ജിതിന്റെ മേല്‍നോട്ടത്തിലാണ് തൃശൂരിലെ കൈരളി ഫര്‍ണിച്ചര്‍ വികസനക്കുതിപ്പ് തുടരുന്നത്.കേരളീയറുടെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് പുതിയ ബിസിനസ് തന്ത്രങ്ങളുമായാണ് മല്‍സരാധിഷ്ഠിത കമ്പോളത്തില്‍ മുന്നേറുന്നത്.കേരളത്തിലെ പ്രമുഖ വ്യവസായി പി.കെ.കാദര്‍മോന്‍-മുംതസ് ബീഗം ദമ്പതികളുടെ മകനാണ് സന്‍ജിത് കാദര്‍.പിതാവില്‍ നിന്ന് ചുമതല ഏറ്റെടുത്തിട്ട് രണ്ടുവര്‍ഷമായി.ബാംഗ്ളൂരില്‍ നിന്ന് എം.ബി.എ കഴിഞ്ഞാണ് ബിസിനസിലേക്കിറങ്ങിയത്.മുതുവറയിലെ എലൈറ്റ് ഗാര്‍ഡനില്‍ താമസം.ഖത്തറില്‍ കൈരളി ഫര്‍ണിച്ചറിന്റെ പുതിയ ഷോറും അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകും.അതിനുള്ള മുന്നൊരുക്കത്തിലാണ് സന്‍ജിത് ഖാദര്‍.സഹോദരങ്ങള്‍ ഷബാന്‍ കാദര്‍,സിന്‍ജു കാദര്‍.







'നവരത്ന'യുടെ വിജയഗാഥ;സുരേഷ്കുമാറിന്റേയും





'വിയപ്പൊഴുക്കി വെട്ടിപ്പിടിച്ച ജീവിത വിജയം'-നവരത്ന ഗ്രൂപ്പ് ഉടമ എന്‍.ബി സുരേഷ്കുമാറിന്റെ ജീവിതരേഖയെ ഈയൊരു ഒറ്റവാക്കിലൊതുക്കാം.ജ്വല്ലറി പണിക്കാരനില്‍ നിന്ന് തുടങ്ങി ജ്വല്ലറി ഉടമയിലേക്ക്.ഇന്ന് ഒന്നല്ല മുന്‍നിരയിലെ രണ്ട് ജ്വല്ലറികള്‍ സ്വന്തം.ഒന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്നു.നാല് ബേക്കറികള്‍...ഏക്കര്‍ കണക്കിന് കൃഷിഭൂമിയുള്ള നല്ല ഒന്നാന്തരം കര്‍ഷകന്‍,കാട-കോഴി വളര്‍ത്തല്‍..സുരേഷ്കുമാറിന്റെ  ലോകം വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

വിജയത്തിന്റെ പടവുകള്‍
പത്താം ക്ളാസുകഴിഞ്ഞ് തുടര്‍പഠനത്തിന് ശേഷിയില്ലാതെ സ്വര്‍ണപണിക്കാരനായി ജോലി നോക്കിയിരുന്ന ഒരു കൌമാരം സുരേഷിനുണ്ട്.തന്റെ നേട്ടങ്ങള്‍ക്ക് കാരണമായ ,മനസുകൊണ്ട് നന്ദി പറയുന്ന കയ്പേറിയ ആ കാലഘട്ടം.മെഷീന്‍ ഡിസൈന്‍ പഠിച്ചു.ഒന്നു രണ്ട് കടകളില്‍ പണിക്കാരനായി തുടര്‍ന്നു.കുറച്ച് പണം നീക്കിയിരിപ്പ് വന്നപ്പോഴായിരുന്നു സ്വന്തമായ ബിസിനസ് വേണമെന്ന ചിന്ത വന്നത്.സ്വര്‍ണാഭരണ ബിസിനസിലേക്ക് ചിന്തചെന്നെത്തിയത് സ്വാഭാവികം.കുറേ പണം വായ്പയായി തരപ്പെടുത്തി.കേച്ചേരിയുടെ ഉള്‍പ്രദേശത്ത് ചെറിയ ഷോപ്പ്.പലരും വിഢിത്തമെന്ന് പറഞ്ഞ് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു.പക്ഷേ പിന്‍വാങ്ങിയില്ല.2001ആഗസ്റ്റ് 19 ന് കേച്ചേരിയില്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്.പലര്‍ക്കും അസ്വഭാവികമെന്ന് വിശേഷിപ്പിക്കുന്ന പടിപടിയായ വളര്‍ച്ചയാണ് ചെറിയ ജ്വല്ലറിക്കുണ്ടായത്.നവരത്ന മംഗല്യ സുരക്ഷാ പദ്ധതി പോലെ സാധാരണക്കാര്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന പ്രവര്‍ത്തനമാണിതിന് കാരണമായത്.2005ല്‍ നവരത്ന ബേക്കറി കേച്ചേരിയില്‍ തുടങ്ങി.2007 ല്‍ മറ്റ് രണ്ട് പാര്‍ട്നര്‍മാരുമായി ചേര്‍ന്ന് ചാവക്കാട് ബേക്കറി തുടങ്ങി.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്നെയായിരുന്നു ഉദ്ഘാടനം.ശിഹാബ് തങ്ങള്‍ ലോകം വെടിയും മുമ്പത്തെ അവസാന ഉദ്ഘാടനചടങ്ങാണിതെന്ന് സുരേഷ് കുമാര്‍ ഓര്‍ത്തെടുക്കുന്നു.ചാവക്കാട് നോര്‍ത്ത് ബൈപാസ് റോഡിലാണ് ഷോറൂം.തുടര്‍ന്ന് പന്നിത്തടം,ഗുരുവായൂര്‍ ,പറപ്പൂക്കാവ് സെന്‍ട്രല്‍ യൂനിറ്റ് എന്നിവ തുടങ്ങി.ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടായിരുന്നു ഗുരുവായൂര്‍,മുണ്ടൂര്‍ ബേക്കറികള്‍ ഉദ്ഘാടനം ചെയ്തത്.തീരെ നിസാരമല്ലാത്ത ഈ നേട്ടം കൊയ്തെടുത്തതിന്റെ പിന്നില്‍ സുരേഷിന്റെ വിയര്‍പ്പും അപൂര്‍വമായ പ്രവര്‍ത്തന മികവുംകൊണ്ട് മാത്രമായിരുന്നു.


നവരത്ന മംഗല്യ സുരക്ഷാ പദ്ധതി
സുരേഷ് കുമാറിന്റെ വിജയത്തിലെ നാഴികക്കല്ലാണ് നവരത്ന മംഗല്യ സുരക്ഷാ പദ്ധതി. ജില്ലയില്‍ ആദ്യമായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച നവരത്നയുടെ സ്വന്തം പദ്ധതിയാണിത്.കുഞ്ഞിന് അഞ്ച് വയസെത്തുമ്പോള്‍ കൈയിലുള്ള ചെറിയ സംഖ്യ നിക്ഷേപിച്ച് കുഞ്ഞിന് 18 വയസെത്തുമ്പോഴേക്കും ആശ്വാസമാകും വിധം സ്വര്‍ണനിക്ഷേപം സ്വന്തമാക്കാന്‍ സൌകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും തന്റെ സാമ്പത്തികശേഷിയനുസരിച്ച് 50,100,250,500 രൂപ പ്രതിവാരമോ,പ്രതിമാസമോ നവരത്ന ജ്വല്ലറിയില്‍ സ്വര്‍ണ ബുക്കിങ്ങിനായി അടക്കാം.നേരില്‍ വീടുകളില്‍ചെന്നും നിക്ഷേപം സ്വീകരിക്കും.ഒരുഗ്രാം സ്വര്‍ണത്തിനുള്ള പണമായാല്‍ വിളിച്ചെടുത്ത് ഷോപ്പിന്റെ ബോണസോടെ സ്വര്‍ണാഭരണം സ്വന്തമാക്കാം.പണമായി തിരിച്ചുനല്‍കില്ല.1998ല്‍ തുടങ്ങിയ നവരത്നാ മംഗല്യ സുരക്ഷാപദ്ധതിയാണ് ഇന്ന് ചെറുകിട ജ്വല്ലറികള്‍ക്ക് നിലനില്‍പിനുള്ള പാത വെട്ടിത്തെളിക്കാന്‍ മാര്‍ഗദീപമായത്.  വിപ്ളവകരമെന്ന് വിശേഷിപ്പിക്കുന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് മറ്റ് ചെറുകിട-വന്‍കിട ഭേദമന്യേ എല്ല ജ്വല്ലറികള്‍ക്കും പദ്ധതി സ്വീകരിച്ച് നടത്തേണ്ടി വന്നത്.

മുന്നോട്ട്
അടുത്ത സംരഭമായി നവരത്നയുടെ ഫ്രാഞ്ചൈസികള്‍ നല്‍കാന്‍ പദ്ധതിയുണ്ട്.വടക്കാഞ്ചേരി ഓട്ടുപാറ ഫെറോന ചര്‍ച്ചിന് സമീപം കാര്‍പാര്‍ക്കിങ്ങ് സൌകര്യത്തോടെ ജ്വല്ലറി അടുത്തുതന്നെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ്.ജനുവരിമുതല്‍ തന്നെ വടക്കാഞ്ചേരിയില്‍ കസ്റ്റമര്‍ ഹെല്‍പ്പ്ലൈന്‍ സംവിധാനം തുടങ്ങിക്കഴിഞ്ഞു.നല്ല പ്രതികരണമാണ് നാട്ടുകാരില്‍ നിന്ന് ഉണ്ടാവുന്നത്.


എന്തുകൊണ്ട് സ്വര്‍ണം
സ്വര്‍ണത്തില്‍ പണമിറക്കിയാല്‍ നഷ്ടമുണ്ടാവില്ലെന്ന വിശ്വാസമാണ് ബിസിനസിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്.സ്വര്‍ണത്തിലാണ് സാധാരണക്കാരേറെ ഇന്‍വെസ്റ്റ് ചെയ്യുന്നത്.സ്വര്‍ണത്തിന് ആവശ്യക്കാരില്ലാത്ത അവസ്ഥ വരില്ല.സ്വര്‍ണവിലക്കയറ്റം സ്വര്‍ണബിസിനസിനെ തളര്‍ത്തിയെന്ന് തോന്നുന്നില്ല.ബിസിനസില്‍ ഇതുവരെ കുത്തനെ താഴ്ചയുണ്ടായീട്ടില്ല.കുത്തക-വമ്പന്‍ ജ്വല്ലറികളുടെ വരവ് ചെറു ജ്വല്ലറികളെ തളര്‍ത്തിയീട്ടുണ്ട്.വമ്പന്‍ജ്വല്ലറികളുടെ കുത്തൊഴുക്കില്‍ പല ചെറുജ്വല്ലറികളും ഒലിച്ചുപോയി.മാധ്യമങ്ങളിലെ പരസ്യം കണ്ട് സാധാരണക്കാര്‍പോലും ഇത്തിരി സ്വര്‍ണം വാങ്ങാന്‍ വമ്പന്‍ ജ്വല്ലറികളിലേക്കെത്തുന്നു.

നവരത്നത്തിളക്കം
92 കാരറ്റ് സംശുദ്ധിയോടെ ഹോള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ നവരത്നക്ക് സ്വന്തം.ഇടനിലക്കാരില്ലാതെ സ്വന്തം പണിശാലയില്‍ നിന്ന് നിര്‍മിക്കുന്നതിനാല്‍ വിലകുറവില്‍ ലഭിക്കുന്നു.ജനകീയത,സത്യസന്ധത,വിശ്വാസ്യത .ഇവയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സുരേഷ്കുമാര്‍ പറയുന്നു.ജീവനക്കാരുടെ ആത്മാര്‍ഥതയാണ് എന്റെ ശക്തി. ജനപങ്കാളിത്തവും,സ്ഥാപനത്തിന്റെ വിശ്വാസ്യതയും വളര്‍ച്ചക്ക് ആക്കംകൂട്ടി.

ജനസേവനം ലക്ഷ്യം
ജനസേവനം തന്നെയാണ് എന്റെ ലക്ഷ്യം.സര്‍ക്കാരില്‍ നിന്ന് സഹായമുണ്ടെങ്കില്‍ കൂടുതല്‍പേര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറാണ്.160 ജീവനക്കാര്‍  ജ്വല്ലറികളിലും 40 ഓളം ജീവനക്കാര്‍ ബേക്കറികളിലും 35 പേര്‍ സെന്‍ട്രല്‍ യൂനിറ്റിലും ജോലിചെയ്തുവരുന്നു.ബിസിനസില്‍ പ്രതിബന്ധങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നു.ദൈവാനുഗ്രഹം തുണയായതിനാല്‍ തരണം ചെയ്തു.

നവരത്ന ചാരിറ്റബിള്‍ ട്രസ്റ്റ്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കാനാണ് നവരത്ന ചാരിറ്റബിള്‍ ട്രസ്റ്റ് 2010 ല്‍ തുടങ്ങിയത്.ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നുണ്ട്.പഠിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് പുസ്തകം, യൂനിഫോം വിതരണം,വൃക്കത്തകരാറുള്ള രോഗികള്‍ക്ക് സൌജന്യഡയാലിസിസ്,ധനസഹായം,പാവപ്പെട്ടവര്‍ക്ക് അരിവിതരണം എന്നിവ ട്രസ്റ്റിന്റെ ഭാഗമായി നടത്തുന്നു.ജനുവരിയില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കായി ആംബുലന്‍സ് സംവിധാനത്തിന് നടപടിയായതായും സുരേഷ് കുമാര്‍ പറഞ്ഞു.എല്ലാ വര്‍ഷവും സംസ്ഥാനത്തെ മികച്ച കുടുംബശ്രീ,അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് നവരത്ന അവാര്‍ഡ് നല്‍കിവരുന്നുണ്ട്.

വേണ്ടത് അതിജീവനത്തിന്റെ
 സന്ദേശം
ജനപങ്കാളിത്തത്തോടെ മാത്രമാണ് ജ്വല്ലറികളുടെ നിലനില്‍പ്പെന്ന് കാണിച്ചുതന്ന സുരേഷ്കുമാര്‍ ഗോള്‍ഡ് അസോസിയേഷന്‍ കേച്ചേരി യൂനിറ്റ് പ്രസിഡന്റായിരുന്നു .സെപ്തംബറില്‍ ഏറ്റവും നല്ല ബിസിനസുകാരനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.സാമ്പത്തിക മാന്ദ്യം പോലുള്ളവ പെരുപ്പിച്ച് ബിസിനസുകാര്‍ക്ക് നെഗറ്റീവ് എനര്‍ജി നല്‍കുന്നതിന് പകരം അതിജീവനത്തിന്റെ സന്ദേശം നല്‍കലാകണം സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടതെന്നാണ് സുരേഷിന്റെ അഭിപ്രായം.പറപ്പൂക്കാവ് ടെമ്പിള്‍ റോഡിലാണ്  നമ്പ്രത്ത് ബാലന്‍-ജാനകി ദമ്പതികളുടെ നാല് മക്കളില്‍ മൂന്നാമനായ സുരേഷ് കുമാര്‍ താമസിക്കുന്നത്.ഭാര്യ:സിമി.മകന്‍: അനന്തകൃഷ്ണന്‍
സഹോദരങ്ങള്‍:ജയപ്രസാദ്,പ്രദീപ് കുമാര്‍,ലത

















.







നിര്‍മാണചെലവ് കുറക്കാന്‍ കോസ്റ്റ് ഫോര്‍ഡ് മാതൃക



വീട് നിര്‍മാണത്തില്‍ ചെലവുകുറക്കാന്‍ കോസ്റ്റ് ഫോര്‍ഡിന്റെ ചില രീതികളുണ്ട്.വീടിന് തറയെടുക്കുന്നതുമുതല്‍ നിര്‍മാണം പൂര്‍ത്തിയാവും വരെ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ചെലവ് നാല്‍പതു ശതമാനം വരെ കുറക്കാം.

തറയെടുക്കല്‍

 തറയെടുക്കുന്നത്  ഒന്നര അടി വീതിയില്‍ തറയെടുത്താല്‍ മതി. അനാവശ്യമായി കൂടുതല്‍ സ്ഥലമെടുത്ത്  നീട്ടി തറ പണിതിട്ട് പ്രത്യേകിച്ച് പ്രയോജനമില്ല.പുറത്തേക്ക് 'വലിവിട്ട് 'തറയെടുക്കുന്നത് അധികചെലവാണെന്നാണ് വിദഗ്ദാഭിപ്രായം.വലിയ കുഴികള്‍ ആവശ്യമില്ല.കുഴിയെടുക്കുന്ന മണ്ണ് വീടിനുള്ള സ്ഥലത്തിനകത്തേക്കിടാം. പുറത്തേക്കിട്ട് പിന്നീട് അകത്തേക്ക് തന്നെ കോരിയിട്ട് ഫില്ലിങ് നടത്തേണ്ട ചെലവ് ഒഴിവാക്കാം.അടിത്തറയില്‍ കരിങ്കല്ലിട്ട് കല്ലുകള്‍ക്കിടയിലെ ഭാഗം കുമ്മായമോ ചളിമണ്ണോ ഇട്ട് നിറക്കാം.തറയിലെ കട്ടിയേറിയ കോണ്‍ക്രീറ്റിങ് ഒഴിവാക്കാം.ഉറപ്പുള്ള മണ്ണാവണമെന്ന് മാത്രം.

ചുമര്‍
ചുടുകട്ടയിലോ, മണ്ണിലോ,സാന്‍ഡ് ലൈം ബേനുാക്കിലോ നിര്‍മിക്കാം.ഇഷ്ടി സൈസ് 9 ത 4.5ഃ3 ഇഞ്ച് ആകുന്നതാണ് ഉത്തമം.കൈയിലൊതുങ്ങുന്നതാകണം.
ഒറ്റ നില വീടിന് ഫൌണ്ടേഷന്റെ നടുക്കില്‍ നിന്ന് ഇഷ്ടിക പണി തുടങ്ങേണ്ട ആവശ്യമില്ല.  ഫൌണ്ടേഷന്‍ വാളിന്റെ പുറംഭാഗത്ത് നിന്ന് മാത്രമേ  ഒമ്പതിഞ്ച് വീതിയില്‍ ചുമര്‍ നിര്‍മിക്കേണ്ടതുള്ളൂ.പുറത്തേക്ക് തള്ളിനിന്ന് കരിങ്കല്‍ ഫൌണ്ടേഷന് ബലക്ഷയം സംഭവിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

നിര്‍മാണം
എലിക്കെണി (റാറ്റ് ട്രാപ്പ്) രീതിയിലുള്ള നിര്‍മാണ രീതിയാണ് കോസ്റ്റ്ഫോര്‍ഡ് സ്വീകരിക്കുന്നത്.ഇതിലൂടെ 25 ശതമാനം ഇഷ്ടിക ലാഭിക്കാം.ലംബമായി നിരത്താവുന്ന മൂന്നുവരി ഇഷ്ടിക സ്പേസില്‍ രണ്ട് വരി പണിത് നടുവിലെ സ്പേസ് ഒഴിച്ചിടുന്ന രീതിയാണ് (പടം).ദീര്‍ഘ ചതുരാകൃതിയിലായിരിക്കും ഒഴിച്ചിട്ട സ്ഥലം.വായു സഞ്ചാരം മുറിക്കുള്ളില്‍ യഥേഷ്ടമുണ്ടാവുമെന്ന ഗുണം കൂടി ഇതിനുണ്ട്.

ഇഷ്ടിക വിരിക്കല്‍
ഒരെണ്ണം കിടത്തിയും അടുത്തത് എതിര്‍ ദിശയില്‍ ലംബമായി വച്ചുമാണ് ഇഷ്ടിക നിരത്തുന്നത്(ക്രോസ് സെക്ഷന്‍ രീതിയില്‍).ഇതേ രീതിയില്‍ നിരത്തും വിധം ചുമരിന്റെ നീളം നോക്കി ആവശ്യമായ കട്ടകള്‍ തെരഞ്ഞെടുക്കാം. (പടം)മുഴു ഇഷ്ടിക അധികമായി വരുമ്പോള്‍ ചെറു ഇഷ്ടികകളാക്കി ഗ്യാപ് ഫില്‍ ചെയ്യേണ്ടതില്ല.ഇഷ്ടികകള്‍ തമ്മിലെ ബോണ്ടിങിനെ ഇത് ബാധിക്കും.ഇടക്ക് സ്പേസ് ഇട്ട് ഗ്യാപ് ക്രമീകരിക്കാം.ആദ്യം കുമ്മായമിട്ട് നിരപ്പാക്കി മുകളില്‍ ഇഷ്ടിക വക്കുക. ഇടക്കുള്ള സ്പേസില്‍ കുമ്മായമിട്ട് ലെവല്‍ ചെയ്യാം.

ചുവര്‍
വായുസഞ്ചാരമുണ്ടാകും വിധം ഇഷ്ടികകള്‍ ഒഴിവാക്കി കുത്തനെയും ലംബവുമായ ഇഷ്ടികള്‍ ഒഴിവാക്കി ഗ്യാപ് ഇട്ടും ചുവര്‍ തയ്യാറാക്കാം. ജനലിന്റെ ആവശ്യം ഒഴിവാക്കി അതിനുവേണ്ട മരം,ഗ്ളാസ്  മറ്റ് ചെലവുകളും ചുരുക്കുകയും ചെയ്യാം.വേണമെങില്‍ ഗ്ളാസിടാം.

പോയന്റിങ്
പ്ളാസ്റ്ററിങും പെയിന്റിങും വേണ്ട. പോയിന്റിങും പാച്ചിങും ചുമരിന് മതിയാകും. ചുമര്‍ നിര്‍മിക്കുന്നതോടൊപ്പം കുമ്മായത്തില്‍ മിനുക്കുപണികള്‍ നടത്തിയാല്‍ പിന്നീട് ഇതിനുവേണ്ടി സമയം കണ്ടെത്തേണ്ടി വരില്ല.നിരപ്പ് ശരിയാക്കി ലൈന്‍ കൊടുത്ത് ചുവര്‍ പണി അവസാനിപ്പിക്കാം.

ബ്രിക് ലിന്റല്‍

നാല് അടി വീതിയിലുള്ള ജനലോ വാതിലോ നിര്‍മിക്കാനായി കോണ്‍ക്രീറ്റ്-സ്റ്റീല്‍ ലിന്റലുകള്‍ ഒഴിവാക്കാം.പകരം കോസ്റ്റ് ഫോര്‍ഡ് മുന്നോട്ട് വക്കുന്ന സാങ്കേതിക വിദ്യ ഇതാണ്.ജനല്‍നവാതില്‍ ഫ്രെയിമുകളുടെ മുകളിലായി ഒരു വരി ഇഷ്ടിക വീതി ഭാഗം മുഖം വരും വിധം നിരത്തുക.മുകളിലായി ഇഷ്ടിക ചരിച്ച് നീളനെ പണിയുക. മൂന്ന് വരി ഇഷ്ടിക സ്ഥലത്ത് നടുഭാഗം ഒഴിച്ചുള്ള ഇരു വശത്താണ് ഇങ്ങനെ നിര്‍മിക്കേണ്ടത്.നടുവില്‍ രണ്ട് റോഡ് സ്റ്റീല്‍  കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്യുക.ഇത്തരത്തില്‍ നിര്‍മാണം ക്രമീകരിച്ചാല്‍ ചെലവ് പകുതിയായി കുറയുകയും കാണാന്‍ മനോഹാരിത ലഭിക്കുകയും ചെയ്യും.
ഇവ ആര്‍ച്ച് രൂപത്തിലും ,ഫനുാറ്റ് രൂപത്തിലും സെഗ്മെന്റഡ് രൂപത്തിലും കോര്‍ബെല്‍ഡ് ആര്‍ച്ച് രൂപത്തിലും പണിയാം.മണ്ണ് തേച്ച് പണിയുന്ന വീടുകള്‍ക്ക് ഏറെ യോജിച്ച നിര്‍മിതിയാണിത്.
കോര്‍ബെല്‍ ആര്‍ച്ചുകളാണ് ഇത്തരത്തില്‍ ചെലവ് ഏറെ കുറഞ്ഞവ.ഇഷ്ടികയുടെ 2.25 ഇഞ്ച് താഴത്തെ ഇഷ്ടികയേക്കാള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയാണിത് .

മേല്‍ക്കൂര
 ഫില്ലര്‍ സ്ലാബുകളാണ് മേല്‍കൂരക്കായി ഉപയോഗിക്കുന്നത്.തട്ടടിച്ച് കോണ്‍ക്രീറ്റില്‍ ഓട് പതിപ്പിച്ചുള്ള നിര്‍മാണമാണിത് .ചെലവ് ഏറെ കുറവാണെന്നതാണിതിന്റെ മെച്ചം.






ഓവര്‍ ഹെഡ്ഗാര്യേജ് ഡോര്‍;
പുതുചരിത്രം കുറിക്കാന്‍ പ്രൈം




കോരിച്ചൊരിയുന്ന മഴയത്ത് നിങ്ങളുടെ കാര്‍ ഗാര്യേജില്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?കാറില്‍ നിന്നിറങ്ങി ഗാര്യേജ് തുറന്ന് വാഹനം പാര്‍ക്ക് ചെയ്ത് ഗാര്യേജ് പൂട്ടി  വരികയെന്നത് കഠിനം തന്നെ.എപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാവും ഒരു ഓട്ടോമേറ്റഡ് ഗ്യാര്യേജ് ഡോറിനെപ്പറ്റി.അതായത് കാറിനുള്ളില്‍ നിന്നു തന്നെ തുറക്കാനും അടക്കാനും കഴിയുന്ന ഗാര്യേജ് ഡോറിനെപ്പറ്റി.ഇതാ..നിങ്ങളുടെ ആഗ്രഹം സാധിക്കാന്‍ പോകുന്നു.തികച്ചും സുരക്ഷിതവും സൌകര്യപ്രദവുമായ സെക്ഷനല്‍ ഓവര്‍ഹെഡ് ഡോര്‍സ്  'പ്രൈം ഓട്ടോമേറ്റഡ് ഡോര്‍സ് 'എന്ന പേരില്‍ ഇതാ നമ്മുടെ കൊച്ചു സംസ്ഥാനത്തും എത്തിയിരിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളില്‍ വളരെ പെട്ടന്ന് ജനപ്രീതി നേടിയ  നൂതന ആശയമാണ് ഓവര്‍ഹെഡ് ഓട്ടോമേറ്റഡ് ഡോറുകള്‍.ഏറെ സുരക്ഷിതമാണെന്നതിനാല്‍തന്നെ വളരെ പെട്ടന്ന് ഇത്തരം ഗാര്യേജ്  ഡോറുകള്‍ വീട് നിര്‍മാണത്തിന്റെ ഭാഗമായിത്തീര്‍ന്നു .വ്യവസായിക യൂനിറ്റുകളിലേക്കും ഇത്തരം ഓവര്‍ഹെഡ് ഡോറുകള്‍ അനുയോജ്യമാണ്.

പോളിയൂറിത്തീന്‍ ഇന്‍സുലേഷനോടുകൂടിയ രണ്ട് ഡബിള്‍ സ്കിന്‍ഡ് അലുമിനിയം പാനലുകള്‍ വിജാഗിരിയുടെ സഹായത്തില്‍ ഉറപ്പിച്ച സംവിധാനമാണ് ഓവര്‍ഹെഡ് ഡോര്‍.തിരശ്ചീനമായും ലംബമായും വളരെ എളുപ്പത്തില്‍ വലിച്ചുനീക്കാവുന്ന തരത്തിലുണ്ടിത്.വളരെ മനോഹരവും ബലമേറിയതുമാണ് ഡോറുകള്‍.വളരെ വ്യത്യസ്തമായ ഡിസൈനുകളില്‍ ഇവ ലഭ്യമാണ്.ചൂടും തീയും  വളരെ എളുപ്പത്തില്‍ പ്രതിരോധിക്കാവുന്ന രീതിയിലാണ് നിര്‍മാണം..വളരെ എളുപ്പത്തില്‍  കൈകാര്യം ചെയ്യാനാകുന്ന തരത്തിലാണ് സംവിധാനമൊരുക്കിയീട്ടുള്ളത്.


വീടുകളില്‍ ഉപയോഗിക്കാവുന്നവ
പഴയനിര്‍മാണ രീതിയിലുള്ളതോ,ആധുനിക രീതിയിലുള്ളതോ ആകട്ടെ ഏത് തരത്തിലുള്ളവക്കും അനുയോജ്യമാണ് ഓവര്‍ഹെഡ് ഗാര്യേജ് ഡോര്‍.സുരക്ഷിതമാണെന്നതിന് പുറമെ എളുപ്പം ഉപയോഗിക്കാവുന്നതാണ് ഇത്തരം ഡോറുകള്‍.വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണിതെങ്കിലും വൈദ്യുതി ഇല്ലാത്തപ്പോഴും എളുപ്പം ഉപയോഗിക്കാനാകും. ഡോറിലുള്ള സ്പ്രിങ്ങ് ഉപയോഗിച്ച പ്രവര്‍ത്തനമായതിനാല്‍ ഡോറിന്റെ നീക്കം ആയാസരഹിതമാണ്്.

മറ്റ് പ്രത്യേകതകള്‍

1.വ്യത്യസ്ത കളറുകളില്‍ ,ഡിസൈനുകളില്‍ അലുമിനിയം ഇന്‍സുലേറ്റഡ് പാനലുകള്‍.
2.കാറിനുള്ളില്‍ നിന്നു തന്നെ പ്രവര്‍ത്തിപ്പിക്കാം.
3.വൈദ്യുതിയുടെ സഹായമില്ലെങ്കിലും വ്യക്തിക്ക് എളുപ്പം പ്രവര്‍ത്തിപ്പിക്കാനാകും.
4.കനം കുറഞ്ഞ് വ്യത്യസ്ത ഡിസൈനുകളില്‍ ഒരേപോലെയുള്ള പാനലുകള്‍ ഏറെ ആകര്‍ഷണീയമാണ്.
5.ആര്‍ച്ച്,ആംഗിള്‍സ്,സ്ക്വയര്‍ എന്നീ ഡിസൈനുകളില്‍ ഓട്ടോമേറ്റഡ് ഡോറുകള്‍ ലഭിക്കും.
6.ഫ്ലോറിങ്ങ്  മിനുസമല്ലെങ്കിലും ഡോറിന് താഴെയുള്ള റബര്‍ സീല്‍ പ്രവര്‍ത്തനം സുഗമമാക്കുന്നു.

വ്യവസായ ശാലകളിലെ ഓവര്‍ഹെഡ് ഡോറുകള്‍
ഇത് വ്യവസായ ശാലകള്‍ക്ക് ഏറെ അനുയോജ്യമാണ്. ചെറുകിട^വന്‍കിട വ്യവസായ ശാലകളിലെ ഉപയോഗം കണ്ടുകൊണ്ടാണ് ഇത്തരം ഓവര്‍ഹെഡ് ഡോറുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.ഇതിന്റെ പ്രത്യേകതകള്‍


1.അലുമിനിയം ഇന്‍സുലേഷനോടു കൂടിയ പാനലുകള്‍
2.തീയോ,ചൂടോ പാനലുകളെ ബാധിക്കുന്നില്ല.പൂര്‍ണമായും അലുമിനിയം പാനലുകള്‍ കവര്‍ചെയ്യുന്നു.
3.പുഷ് ബട്ടനോടു കൂടിയ ഇലക്ട്രിക്കല്‍ പ്രവര്‍ത്തനം. ഇലക്ട്രിസിറ്റി കൂടാതെ ചെയിന്‍ ഉപയോഗിച്ച ഒട്ടും ആയാസം കൂടാതെ പ്രവര്‍ത്തിക്കാം.
4.റിമോട്ട് കണ്‍ട്രോള്‍ സംവിധാനം
5.ഏത് വ്യാവസായിക സൈറ്റുകള്‍ക്കും യോജിച്ച ഹാര്‍ഡ്വെയര്‍ സംവിധാനം
6.വിശ്വാസ്യതയും സുരക്ഷിതത്വം
7.ഗുണമേന്മ





തൃശൂരിലെ പുഴക്കലില്‍ കോര്‍പ്പറേറ്റ് ഓഫിസുള്ള പ്രൈം ഓട്ടോമേറ്റഡ് ഡോര്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പുതിയ ആശയം കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത്.പ്രൈമിന്റെ വ്യവസായ ശാലയിലെ കഴിവുള്ള ജീവനക്കാരുടെ കൂട്ടായ്മയില്‍ നിന്നാണ് ഇത്തരം ഡോറുകളുടെ ഉല്‍പാദനം.ഡബിള്‍ സ്കിന്‍ അലുമിനിയം പാനലില്‍ 50 എം.എം പോളിയൂറിത്തീന്‍ ഇന്‍സുലേഷനോടുകൂടി ഡോറുകള്‍ തയ്യാറാക്കുന്നു.ഇത്തരത്തില്‍  നിര്‍മിക്കുന്ന മോണോലിത്തിക് പാനലുകള്‍ക്ക് ബലം, ഈട്,ശബ ്ദം പുറത്തുവിടാതിരിക്കല്‍,ചൂട് ക്രമീകരണം എന്നീ ഗുണങ്ങളുണ്ടാകും.കാലാവസ്ഥാ വ്യതിയാനം ബാധിക്കാതിരിക്കാന്‍ പാനലുകള്‍ക്കിടക്ക് ഇ.പി.ഡി.എം സീലിങ് നല്‍കുന്നു.ഡോറുകള്‍ക്ക് ഗുണമേന്മയേറിയ ഗാല്‍വനൈസ് ചെയ്ത വിജാഗിരിയാണ് ഉപയോഗിക്കുന്നത്.വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത യന്ത്രത്തിന്റെ സഹായത്തോടെ വിദഗ്ദരടങ്ങിയ പണിശാലയിലാണ് ഡോറുകളുടെ നിര്‍മാണം.

പ്രൈം ഓട്ടോമേറ്റഡ് ഡോര്‍സ് പ്രൈവറ്റ് ലിമിറ്റഡ്
കേര്‍പറേറ്റ് ഓഫിസ്: പുഴക്കല്‍
തൃശൂര്‍
0487 2305844,2305844
primeroofing1@gmail.com





  ക്ഷമിക്കണം; പെന്‍കോ ബക്കര്‍ ‘ബിസി സര്‍ക്കിളി’ന് പുറത്താണ്


കുന്നംകുളത്തെ പെന്‍കോ മാര്‍ബിള്‍സ് ആന്റ് ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ അമരക്കാരനായ ബക്കറിന് ബിസിനസുകാരന്‍ എന്ന മേല്‍വിലാസത്തിന്റെ ആവശ്യമില്ല.സ്വന്തം സ്വദേശമായ കടങ്ങോടും കുന്നംകുളത്തും  അദ്ദേഹം അറിയപ്പെടുന്നത് ഒരു സാമൂഹിക പ്രവര്‍ത്തകനായാണ്.പാവപ്പെട്ട വൃക്കരോഗികള്‍ക്ക് ആശ്വാസമേകുന്ന കുന്നംകുളത്തെ അക്ഷയ കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍,അഗതിഫഅനാഥ മന്ദിരമായ നുസ്റത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍,കോണ്‍കോര്‍ഡ്  ഇംഗ്ളീഷ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നടത്തുന്ന കോണ്‍കോര്‍ഡ് എഡുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങീ ഒട്ടേറെ മേല്‍വിലാസങ്ങളാണ് അദ്ദേഹത്തിനുള്ളത്.അതുകൊണ്ടുതന്നെ ബിസിനസ് തിരക്കുകളിലാണ് എന്ന് പറഞ്ഞ് ഒഴിവു പറഞ്ഞ് രക്ഷപ്പെടുന്ന ബിസിനസ് സര്‍ക്കിളിന് പുറത്താണ് ഈ കടങ്ങോടുകാരന്‍.

സ്കൂള്‍ പ്രായം മുതലേ ബിസിനസെന്തെന്നറിഞ്ഞുതന്നെയാണ് ബക്കര്‍ വളര്‍ന്നത്. പിതാവ് അലിക്കുട്ടി മലേഷ്യയില്‍ ബിസിനസായിരുന്നു.തിരിച്ച് നാട്ടിലെത്തി കുന്നംകുളത്ത് ഹിലാല്‍ ഇലക്ട്രോണിക്സ് എന്ന ഷോപ്പ് തുടങ്ങി.ബസ് സര്‍വീസും ഉണ്ടായിരുന്നു.പിന്നീട് അല്‍ ഹിലാല്‍ ബെഡ് എംപോറിയം തുടങ്ങി.ബക്കര്‍ സ്കൂളിലും കോളജിലും പോയിരുന്നപ്പോള്‍ തന്നെ പിതാവിനെ സഹായിക്കാനുമെത്തിയിരുന്നു.പിന്നീട് കുന്നംകുളത്തെ കുറച്ചുകച്ചവടക്കാരോടൊപ്പം ചേര്‍ന്ന് ബക്കര്‍ തൃശൂര്‍ റോഡില്‍ പെന്‍കോ മാര്‍ബിള്‍സ് തുടങ്ങി. ആ സമയത്ത് മാര്‍ബിള്‍ ട്രെന്‍ഡായിരുന്നു.കുന്നംകുളം പോലുള്ള നഗരത്തില്‍ ചാവക്കാട് ,ഗുരുവായൂര്‍ ബിസിനസ് ലഭിക്കുമെന്നുതന്നെയായിരുന്നു പ്രതീക്ഷ.എട്ട് പാര്‍ട്നര്‍മാര്‍.ഏതായാലും ബിസിനസ് പച്ചപിടിച്ചു. 2005 ല്‍ ബിസിനസ് വിപുലപ്പെടുത്തിയതാണ് നാഴികക്കല്ലായത്.കുന്നംകുളംഫതൃശൂര്‍ റോഡില്‍ അതിവിശാലമായ ഷോറൂം.മാര്‍ബിള്‍സ്,ടൈല്‍സ്,സാനിട്ടറീസ്,സി.പി ഫിറ്റിംഗ്സ് ..എല്ലാ വിഭാഗത്തിനുമായി എക്സ്ക്യൂസീവ് ഷോറൂം.ഇത്ര വിശാലമായ സ്ഥലത്ത് ബ്രഹത്തായ കലക്ഷന്‍ മറ്റെവിടെയും കാണാനാവില്ലെന്ന് ഉദ്ഘാടകനായ എം.എ യൂസഫലി തന്നെ പരാമര്‍ശിച്ചു. ഇത്രവലിയ ഷോറൂം തുടങ്ങിയപ്പോള്‍ .ആദ്യം കളിയാക്കിയവര്‍ നോക്കി നില്‍ക്കേ പെന്‍കോ വളര്‍ന്നു. തൃശൂര്‍ ,മലപ്പുറം ജില്ലകളിലെ ഉപഭോക്താക്കള്‍ പെന്‍കോ തേടിയെത്തി.മിതമായ വിലയും മോഡലുകളുടെ സെലക്ഷനും പെന്‍കോയുടെ മുഖമുദ്രയായി.സാനിട്ടറിഫടൈല്‍ രംഗത്തെ പ്രമുഖ ബ്രാന്‍ഡുകളുടെ അപൂര്‍വ കലക്ഷനാണ് പെന്‍കോയിലുള്ളത്.കജാരിയ, ഹിന്‍ഡ്വെയര്‍,സൊനോറ,ജാഗ്വാര്‍, കജാരിയ, ഏഷ്യന്‍,ബെല്‍ജിനോ,ജോണ്‍സന്‍  എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ അംഗീകൃത ഷോറൂമാണിത്.
പെന്‍കോയുടെ 16ാം വാര്‍ഷികമാണിപ്പോള്‍. ഓരോ 20,000 രൂപയുശട പര്‍ച്ചേസിനും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് മാരുതി ആള്‍ട്ടോ കാര്‍ സമ്മാനം നല്‍കുമെന്നതാണ് വാര്‍ഷിക ഓഫര്‍.പ്രതിമാസ,പ്രതി വാര നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്കും സമ്മാനം നല്‍കിവരുന്നു.കോട്ടമൊന്നുമുണ്ടാവാതെ സ്റ്റഡി  ബിസിനസ് അതാണ് പെന്‍കോ ബക്കറിന് സമ്മാനിച്ചത്.ഇന്ത്യയില്‍ തന്നെ ടൈല്‍ ബിസിനസിലെ ഏറ്റവും മികച്ച ഉപഭോക്തൃ മാര്‍ക്കറ്റ് കേരളമാണ്.സാധാരണക്കാര്‍മുതല്‍ അപ്പര്‍ക്ളാസുകാര്‍ വരെ മികച്ച ടൈല്‍ഫസാനിറ്ററി ഉല്‍പന്നങ്ങള്‍ തന്നെയാണ് തേടിയെത്തുക.അവര്‍ക്കനുയോജ്യമായത് നല്‍കുകയെന്നത് മാത്രമാണ് വെല്ലുവിളി  ബക്കര്‍ പറയുന്നു.40 ജീവനക്കാരാണ് പെന്‍കോയിലുള്ളത്.ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിവരുന്നതിനും പുറമെ ജീവനക്കാര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കാനുള്ള പ്രത്യേക ക്ഷേമപദ്ധതിയും നടത്തിവരുന്നു.

മുസ്ദര്‍ ഡവലപേഴ്സ്
ബക്കര്‍ മാനേജിങ്ങ് ഡയരക്ടറായ മുസ്ദര്‍ ഡവലപേഴ്സ്  പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപണം നിര്‍മാണ രംഗത്തേക്കുള്ള പുതിയ ചുവട് വെപ്പാണ്.ഒരു വര്‍ഷം മുമ്പായിരുന്നു ഈ മേഖലയിലേക്ക് തിരിഞ്ഞത്. ഫ്ളാറ്റുകളും വില്ലകളും നിര്‍മിച്ച് നല്‍കുകയെന്ന ലക്ഷ്യമിട്ടാണ് മുസ്ദര്‍ ഡവലപേഴ്സിന്റെ പ്രവര്‍ത്തനം.കുന്നംകുളത്തിനടുത്ത കാണിപ്പയൂരില്‍ പെന്‍കോ റസിഡന്‍സി എന്ന ഫ്ളാറ്റ് സമുച്ചയം നിര്‍മാണ ഘട്ടത്തിലാണ്.കുന്നംകുളം ഫവടക്കാഞ്ചേരി റോഡില്‍ പെന്‍കോ ഹോംസ് എന്ന വില്ല പദ്ധതിയാണ് അടുത്തത്.ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ബക്കര്‍.

അക്ഷയ കിഡ്നി ഫൌണ്ടേഷന്‍
വൃക്കരോഗികള്‍ക്ക് കൈതാങ്ങായുള്ള ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങണമെന്ന ചിന്തയാണ് ബക്കറിനെ അക്ഷയ കിഡ്നി ഫൌണ്ടേഷന്‍ എന്ന സംഘടനയിലേക്കെത്തിച്ചത്.പരിചയക്കാരായ വ്യാപാരികളും സുഹൃത്തുക്കളുംചേര്‍ന്ന് 2010 നവംബര്‍ മൂന്നിനാണ് സംഘടന രൂപവത്കരിച്ചത്.സൌജന്യ ഡയാലിസിസ്,വൃക്കരോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം,സെമിനാറുകള്‍,മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്തുകയെന്നതാണ് ലക്ഷ്യം.ഗുരുവായൂര്‍ ശാന്തി  ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹകരണത്തോടെ കുന്നംകുളം റോയല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിലാണ് സൌജന്യഡയാലിസിസ് നല്‍കുന്നത്.പ്രതിമാസം 150 ഡയാലിസിസാണ് സൌജന്യമായി അവശതയനുഭവിക്കുന്ന രോഗികള്‍ക്കായി നല്‍കിവരുന്നത്.16 ഓളം രോഗികള്‍ ജീവന്‍ നിലനിറുത്തുന്നതും ഈ ഡയാലിസിസ് സഹായം കൊണ്ടാണ്.പ്രതിമാസം 5000ഓളം രൂപ ഫൌണ്ടേഷന് ഇതിനായി ചെലവ് വരുന്നുണ്ട്.

നുസ്റത്ത് ചാരിറ്റബിള്‍ ട്രസ്റ്റ്
ചിറമനേങ്ങാട്ടുള്ള നുസ്റത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ് ബക്കര്‍. 40 കുട്ടികളാണ് ഇവിടെത്തെ അന്തേവാസികള്‍.താമസത്തിനും പഠനത്തിനുമുള്ള സഹായം ട്രസ്റ്റ് ചെയ്തുവരുന്നു.

ഇതിനുപുറമെ സ്വന്തമായി എ.ബി.എ ക്രഷര്‍ യൂനിറ്റും കടങ്ങോടുണ്ട്.പന്നിത്തടത്താണ് കോണ്‍കോര്‍ഡ് ഇംഗ്ളീഷ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍.1985 ലായിരുന്നു സ്കൂളിന്റെ തുടക്കം.നാട്ടില്‍ സാമൂഹിക  പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ബക്കര്‍.ഭാര്യ: സ്വാലിഹ,മക്കള്‍: ഫര്‍സാന,ഹുസ്ന ബത്തൂല്‍, അഹമ്മദ് ഉവൈസ്.







ഓവര്‍ ഹെഡ് ഗാര്യേജ് ഡോര്‍;
പുതുചരിത്രം കുറിക്കാന്‍ പ്രൈം




കോരിച്ചൊരിയുന്ന മഴയത്ത് നിങ്ങളുടെ കാര്‍ ഗാര്യേജില്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?കാറില്‍ നിന്നിറങ്ങി ഗാര്യേജ് തുറന്ന് വാഹനം പാര്‍ക്ക് ചെയ്ത് ഗാര്യേജ് പൂട്ടി  വരികയെന്നത് കഠിനം തന്നെ.എപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാവും ഒരു ഓട്ടോമേറ്റഡ് ഗ്യാര്യേജ് ഡോറിനെപ്പറ്റി.അതായത് കാറിനുള്ളില്‍ നിന്നു തന്നെ തുറക്കാനും അടക്കാനും കഴിയുന്ന ഗാര്യേജ് ഡോറിനെപ്പറ്റി.ഇതാ..നിങ്ങളുടെ ആഗ്രഹം സാധിക്കാന്‍ പോകുന്നു.തികച്ചും സുരക്ഷിതവും സൌകര്യപ്രദവുമായ സെക്ഷനല്‍ ഓവര്‍ഹെഡ് ഡോര്‍സ്  ‘പ്രൈം ഓട്ടോമേറ്റഡ് ഡോര്‍സ് ’എന്ന പേരില്‍ ഇതാ നമ്മുടെ കൊച്ചു സംസ്ഥാനത്തും എത്തിയിരിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളില്‍ വളരെ പെട്ടന്ന് ജനപ്രീതി നേടിയ  നൂതന ആശയമാണ് ഓവര്‍ഹെഡ് ഓട്ടോമേറ്റഡ് ഡോറുകള്‍.ഏറെ സുരക്ഷിതമാണെന്നതിനാല്‍തന്നെ വളരെ പെട്ടന്ന് ഇത്തരം ഗാര്യേജ്  ഡോറുകള്‍ വീട് നിര്‍മാണത്തിന്റെ ഭാഗമായിത്തീര്‍ന്നു .വ്യവസായിക യൂനിറ്റുകളിലേക്കും ഇത്തരം ഓവര്‍ഹെഡ് ഡോറുകള്‍ അനുയോജ്യമാണ്.

പോളിയൂറിത്തീന്‍ ഇന്‍സുലേഷനോടുകൂടിയ രണ്ട് ഡബിള്‍ സ്കിന്‍ഡ് അലുമിനിയം പാനലുകള്‍ വിജാഗിരിയുടെ സഹായത്തില്‍ ഉറപ്പിച്ച സംവിധാനമാണ് ഓവര്‍ഹെഡ് ഡോര്‍.തിരശ്ചീനമായും ലംബമായും വളരെ എളുപ്പത്തില്‍ വലിച്ചുനീക്കാവുന്ന തരത്തിലുണ്ടിത്.വളരെ മനോഹരവും ബലമേറിയതുമാണ് ഡോറുകള്‍.വളരെ വ്യത്യസ്തമായ ഡിസൈനുകളില്‍ ഇവ ലഭ്യമാണ്.ചൂടും തീയും  വളരെ എളുപ്പത്തില്‍ പ്രതിരോധിക്കാവുന്ന രീതിയിലാണ് നിര്‍മാണം..വളരെ എളുപ്പത്തില്‍  കൈകാര്യം ചെയ്യാനാകുന്ന തരത്തിലാണ് സംവിധാനമൊരുക്കിയീട്ടുള്ളത്.


വീടുകളില്‍ ഉപയോഗിക്കാവുന്നവ
പഴയനിര്‍മാണ രീതിയിലുള്ളതോ,ആധുനിക രീതിയിലുള്ളതോ ആകട്ടെ ഏത് തരത്തിലുള്ളവക്കും അനുയോജ്യമാണ് ഓവര്‍ഹെഡ് ഗാര്യേജ് ഡോര്‍.സുരക്ഷിതമാണെന്നതിന് പുറമെ എളുപ്പം ഉപയോഗിക്കാവുന്നതാണ് ഇത്തരം ഡോറുകള്‍.വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണിതെങ്കിലും വൈദ്യുതി ഇല്ലാത്തപ്പോഴും എളുപ്പം ഉപയോഗിക്കാനാകും. ഡോറിലുള്ള സ്പ്രിങ്ങ് ഉപയോഗിച്ച പ്രവര്‍ത്തനമായതിനാല്‍ ഡോറിന്റെ നീക്കം ആയാസരഹിതമാണ്്.

മറ്റ് പ്രത്യേകതകള്‍

1.വ്യത്യസ്ത കളറുകളില്‍ ,ഡിസൈനുകളില്‍ അലുമിനിയം ഇന്‍സുലേറ്റഡ് പാനലുകള്‍.
2.കാറിനുള്ളില്‍ നിന്നു തന്നെ പ്രവര്‍ത്തിപ്പിക്കാം.
3.വൈദ്യുതിയുടെ സഹായമില്ലെങ്കിലും വ്യക്തിക്ക് എളുപ്പം പ്രവര്‍ത്തിപ്പിക്കാനാകും.
4.കനം കുറഞ്ഞ് വ്യത്യസ്ത ഡിസൈനുകളില്‍ ഒരേപോലെയുള്ള പാനലുകള്‍ ഏറെ ആകര്‍ഷണീയമാണ്.
5.ആര്‍ച്ച്,ആംഗിള്‍സ്,സ്ക്വയര്‍ എന്നീ ഡിസൈനുകളില്‍ ഓട്ടോമേറ്റഡ് ഡോറുകള്‍ ലഭിക്കും.
6.ഫ്േളാറിങ്ങ്  മിനുസമല്ലെങ്കിലും ഡോറിന് താഴെയുള്ള റബര്‍ സീല്‍ പ്രവര്‍ത്തനം സുഗമമാക്കുന്നു.

വ്യവസായ ശാലകളിലെ ഓവര്‍ഹെഡ് ഡോറുകള്‍
ഇത് വ്യവസായ ശാലകള്‍ക്ക് ഏറെ അനുയോജ്യമാണ്. ചെറുകിടഫവന്‍കിട വ്യവസായ ശാലകളിലെ ഉപയോഗം കണ്ടുകൊണ്ടാണ് ഇത്തരം ഓവര്‍ഹെഡ് ഡോറുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.ഇതിന്റെ പ്രത്യേകതകള്‍


1.അലുമിനിയം ഇന്‍സുലേഷനോടു കൂടിയ പാനലുകള്‍
2.തീയോ,ചൂടോ പാനലുകളെ ബാധിക്കുന്നില്ല.പൂര്‍ണമായും അലുമിനിയം പാനലുകള്‍ കവര്‍ചെയ്യുന്നു.
3.പുഷ് ബട്ടനോടു കൂടിയ ഇലക്ട്രിക്കല്‍ പ്രവര്‍ത്തനം. ഇലക്ട്രിസിറ്റി കൂടാതെ ചെയിന്‍ ഉപയോഗിച്ച ഒട്ടും ആയാസം കൂടാതെ പ്രവര്‍ത്തിക്കാം.
4.റിമോട്ട് കണ്‍ട്രോള്‍ സംവിധാനം
5.ഏത് വ്യാവസായിക സൈറ്റുകള്‍ക്കും യോജിച്ച ഹാര്‍ഡ്വെയര്‍ സംവിധാനം
6.വിശ്വാസ്യതയും സുരക്ഷിതത്വം
7.ഗുണമേന്മ





തൃശൂരിലെ പുഴക്കലില്‍ കോര്‍പ്പറേറ്റ് ഓഫിസുള്ള പ്രൈം ഓട്ടോമേറ്റഡ് ഡോര്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പുതിയ ആശയം കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത്.പ്രൈമിന്റെ വ്യവസായ ശാലയിലെ കഴിവുള്ള ജീവനക്കാരുടെ കൂട്ടായ്മയില്‍ നിന്നാണ് ഇത്തരം ഡോറുകളുടെ ഉല്‍പാദനം.ഡബിള്‍ സ്കിന്‍ അലുമിനിയം പാനലില്‍ 50 എം.എം പോളിയൂറിത്തീന്‍ ഇന്‍സുലേഷനോടുകൂടി ഡോറുകള്‍ തയ്യാറാക്കുന്നു.ഇത്തരത്തില്‍  നിര്‍മിക്കുന്ന മോണോലിത്തിക് പാനലുകള്‍ക്ക് ബലം, ഈട്,ശബ ്ദം പുറത്തുവിടാതിരിക്കല്‍,ചൂട് ക്രമീകരണം എന്നീ ഗുണങ്ങളുണ്ടാകും.കാലാവസ്ഥാ വ്യതിയാനം ബാധിക്കാതിരിക്കാന്‍ പാനലുകള്‍ക്കിടക്ക് ഇ.പി.ഡി.എം സീലിങ് നല്‍കുന്നു.ഡോറുകള്‍ക്ക് ഗുണമേന്മയേറിയ ഗാല്‍വനൈസ് ചെയ്ത വിജാഗിരിയാണ് ഉപയോഗിക്കുന്നത്.വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത യന്ത്രത്തിന്റെ സഹായത്തോടെ വിദഗ്ദരടങ്ങിയ പണിശാലയിലാണ് ഡോറുകളുടെ നിര്‍മാണം.

പ്രൈം ഓട്ടോമേറ്റഡ് ഡോര്‍സ് പ്രൈവറ്റ് ലിമിറ്റഡ്
കേര്‍പറേറ്റ് ഓഫിസ്: പുഴക്കല്‍
തൃശൂര്‍
0487 2305844,2305844
ുൃശാലൃീീളശിഴ1@ഴാമശഹ.രീാ


നേട്ടങ്ങളുടെ നെറുകെയില്‍ എസ്.ജി


ഇലക്ട്രോണിക്സ് സാമ്രാജ്യം ഷാജിക്ക് സ്വന്തം





പ്രമുഖ കമ്പനികളുടെ  ഇലക്ട്രോണിക്സ് സാമ്രാജ്യം ഒരു കുടക്കീഴില്‍ കൊണ്ടുവരിക...1984 ല്‍ എസ്.ജി. ആന്റ് കമ്പനിക്ക് വടക്കാഞ്ചേരിയില്‍ തുടക്കമിടുമ്പോള്‍ ഷാജിക്ക് അതൊരു സ്വപ്നമായിരുന്നു.കൈയെത്തുന്നതിലേക്കാള്‍ ഏറെ ദൂരമായിരുന്നു അത്.എന്നാല്‍ 26 വര്‍ഷം പിന്നിടുമ്പോള്‍ ഷാജി അത് കൈപിടിയിലൊതുക്കിയത് ആ സ്വപ്നം മാത്രമല്ല,കേരളത്തിലെ ഒരു ഇലക്ട്രോണിക്സ് വ്യാപാരിക്ക് അപൂര്‍വം ലഭിക്കാവുന്ന നേട്ടങ്ങള്‍ പലതായിരുന്നു.
കേരളത്തില്‍ വിശ്വസ്തമായി നിശ്ചിത ലാഭത്തില്‍ കുറയാതെ ബിസിനസ് ചെയ്യുമെന്നുറപ്പുള്ള ഇലക്ട്രോണിക്സ് ഗുഡ്സ് ഡീലര്‍.കേരളത്തിലെ ആദ്യ എക്സ്ക്ള്യൂസീസ് ഷോറൂമിന്റെ അമരക്കാരന്‍..ലോകപ്രശസ്ത ബ്രാന്‍ഡുകളെ എസ്.ജി. ആന്റ് കമ്പനിയിലേക്ക് ആകര്‍ഷിച്ചത് ഇതൊന്ന് മാത്രമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ വ്യാപാരി.ബിസിനസറിയാവുന്ന ഒരു പക്കാ തൃശൂര്‍ക്കാരന്‍.ഈ നേട്ടം കൈപിടിയിലൊതുക്കാന്‍ ഷാജി .ടി.മുട്ടത്തുശ്ശേരിലെടുത്ത റിസ്ക് ചെറുതൊന്നുമല്ല.
കേരളത്തില്‍ ഇലക്ട്രോണിക്സിന്റെ അപാര സാധ്യതകള്‍ നേരത്തെ കണ്ടറിഞ്ഞ ഷാജി രണ്ടര പതിറ്റാണ്ട് മുമ്പ് കേരളത്തില്‍ കൊണ്ടുവന്നത് പുതിയ ആശയമായിരുന്നു;ഒരു മള്‍ട്ടിബ്രാന്‍ഡഡ് എക്സ്ക്ള്യൂസീവ് ഷോറൂമിന്റെ വിശാലമായ സാധ്യതകള്‍.84 ല്‍വടക്കാഞ്ചേരിയില്‍ നിന്ന് തുടങ്ങി തന്റെ ആശയത്തിന്റെ പൂര്‍ത്തീകരണം.തുടര്‍ന്ന് 95 ല്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ ബി.പി.എല്‍ ഗാലറിയോടെ തന്റെ ബിസിനസ് പടയോട്ടം തുടങ്ങി .15,000 സ്ക്വയര്‍ ഫീറ്റിലാണ് തൃശൂരിലെ എസ്.ജി ക്ളോംപ്ളസ്.എസ്.ജി കോംപ്ളക്സില്‍ തന്നെ 2000 ല്‍ എല്‍.ജി ഷോപ്പേ തുടങ്ങി.2005 ല്‍ എറണാകുളത്ത് എല്‍.ജി ഷോപ്പേ,2009 ല്‍ കോഴിക്കോട് എല്‍.ജി ഷോപ്പേ എന്നിവ തുടങ്ങി.
അഞ്ച് ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ എക്സ്ക്ളൂസീവ് ഷോറൂമുകള്‍ തൃശൂരിലെ എസ്.ജി  കോംപ്ളക്സിലുണ്ട്.എല്‍.ജി ഷോപ്പേക്ക് ശേഷം 2003 ല്‍ സോണി സെന്റര്‍,2004 ല്‍ നോക്കിയ പ്രിയോരിറ്റി സെന്റര്‍,2007 ല്‍ വേള്‍പൂള്‍ ഷോപ്പേ,2009 ല്‍ കിച്ചന്‍ അപ്ളിയന്‍സസിന് വേണ്ടി ഫേബര്‍ ഗലേറിയ എന്നിവ എസ്.ജി കോംപ്ളക്സിലെത്തി.കമ്പനിയുടെ പുതിയ  ഉല്‍പന്നങ്ങള്‍,ന്യായ വില,ഫുള്‍ റേഞ്ച് ഡിസ്പ്ളേ, സെയില്‍സ് ആന്റ് സര്‍വിസ് എന്നിവയാണ് എക്സ്ക്യൂസീവ് മള്‍ട്ടി ബ്രാന്‍ഡഡ് ഷോറൂമുകളുടെ ആകര്‍ഷണീയതയെന്ന് എസ്.ജി. ആന്റ് കമ്പനി സി.ഇ.ഒ ഷാജി.ടി.മുട്ടത്തുശ്ശേരില്‍ പറയുന്നു.ഇനി മൊബൈല്‍ വിപണിയില്‍ സജീവമാകാനാണ് പദ്ധതി. സാംസങ്ങ് മൊബൈല്‍ കമ്പനിയുടെ എക്സ്ക്ളൂസീവ് ഷോറൂം 'സാംസങ്ങ് കോഫീ' കൂടി തൃശൂരിലെ എസ്.ജി ക്ളോംപ്ളക്സിലെത്തും.
കുടുംബപരമായി ഇലക്ട്രോണിക്സ് ബിസിനസിനോട് താല്‍പര്യം ഉണ്ടായിരുന്നതാണ് ഷാജിക്ക് വഴിത്തിരിവായത്. 40 വര്‍ഷം മുമ്പ് ഫിലിപ്സ് കമ്പനിയുടെ ഷോറൂം മാമന്‍ തുടങ്ങിയിരുന്നു.ഇത് ഇലക്ട്രോണിക്സ് ഫീള്‍ഡിനോട് താല്‍പര്യം വളര്‍ത്താനിടയാക്കി.തൃശൂര്‍ക്കാരുടെ  ഇലക്ട്രോണിസ് സാധനങ്ങളോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞാണ് ബിസിനസിലിറങ്ങിയത്.സോണി,എല്‍.ജി,വോള്‍ട്ടാസ് കമ്പനികളുടെ തൃശൂര്‍ ,പാലക്കാട്,മലപ്പുറം ജില്ലകളിലെ വിതരണക്കാരനാണ് .എല്‍.ജി യുടെ ഇന്ത്യയിലെ ആദ്യ എക്സ്ക്ള്യൂസിവ് ഷോറൂമാണ് എസ്.ജി.നോക്കിയ മൊബൈല്‍ കമ്പനിയുടെ ആദ്യ എക്സ്ക്ളൂസിവ് ഷോറൂമെന്ന നേട്ടം കരസ്ഥമാക്കിയതും എസ്.ജിയിലെ നോക്കിയ പ്രിയോരിറ്റി സെന്ററാണ്. മൊബൈലിന്റെ പിതാവെന്നറിയപ്പെടുന്ന പേജറിന്റെ കേരളത്തിലെ ആദ്യ ഡീലറാണ് എസ്.ജി.കാലത്തിനനുസരിച്ച് ബിസിനസിനെ അപ്ഡേറ്റ് ചെയ്തുവെന്നതാണ് വിജത്തിന്റെ രഹസ്യമെന്ന് ഷാജി പറയുന്നു.
65 കോടിയാണ് ഈ വര്‍ഷത്തെ എസ്.ജിയുടെ ടേണ്‍ഓവര്‍.ഇലക്ട്രോണിക്സ് രംഗത്ത് ഇത്ര ടേണ്‍ഓവറുള്ള  അപൂര്‍വം ബിസിനസുകാരനാണ് ഷാജി.
2000-2001 വര്‍ഷം പ്രൈഡ് ഓഫ് ബി.പി.എല്‍ അവാര്‍ഡ് നേടി.എല്‍.ജി  2001-06 വര്‍ഷത്തെ നമ്പര്‍ വണ്‍ ഡീലറായി തെരഞ്ഞെടുത്തു.മികച്ച എല്‍.ജി കമ്പനിയുടെ വില്‍പനക്കായി ബി.എന്‍.ഡബനുു കാര്‍ സമ്മാനമായി ലഭിച്ചു.
ടി.വി ഡീലര്‍ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീസ് മെമ്പര്‍,അസോസിയേഷന്റെ എട്ടു വര്‍ഷമായുള്ള ട്രഷറര്‍ എന്നീ നിലകളില്‍ സംഘടനാ രംഗത്തും സജീവമാണ്.
തൃശൂരിലെ ചെമ്പൂക്കാവിലാണ് വീട്.ഭാര്യ ജിസി ഷാജി സഹായിക്കാനായി ഒപ്പമുണ്ട്.നാല് മക്കള്‍.ജിസ്റ്റോ,കല്‍ക്കട്ട ഐ.ഐ.ടിയില്‍ എം.ബി.എ ചെയ്യുന്നു.ജസ്റ്റിന്‍,ജസ്വിന്‍,ജെയിന്‍ എന്നീ മറ്റ് സഹോദരങ്ങള്‍ ഊട്ടിയിലെ ഗുഡ്ഷെപ്പേഡ് സ്കൂളിലെ വിദ്യാര്‍ഥികളാണ്.ˆ





മരണശേഷം കുറിസംഖ്യ അടക്കý;
പുതുചരിത്രമെഴുതി ഹൈവെല്‍ത്ത് കുറീസ്



ആകസ്മികമായി വന്നുചേരുന്ന ആവശ്യങ്ങള്‍ക്ക് എന്നും സാധാരണക്കാരന് കൈതാങ്ങാണ് കുറിക്കമ്പനികള്‍.അധികം ബാധ്യതയില്ലാതെ പണം ലഭ്യമാക്കാനുള്ള വഴിയെന്നതാണ് കുറിക്കമ്പനികളുടെ പ്രസക്തി.എങ്കിലും വരിക്കാരന്റെ മരണശേഷവും കുറികളുടെ ബാധ്യത കുടുംബത്തെ പിന്തുടരുമെന്നത് കുറിക്കമ്പനികളുടെ ശാപമാണ്.ഇതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവര്‍ അനേകം.  വരിക്കാരന്റെ മരണശേഷം കുറിസംഖ്യ അടക്കേýന്ന് ഏതെങ്കിലും കുറിക്കമ്പനികള്‍ പ്രഖ്യാപിച്ചാലോ?."ഏയ്് അതുýാവില്ല'' എന്ന് പറഞ്ഞ് പറഞ്ഞുതള്ളാന്‍ വരട്ടെ.തൃശൂരിലെ ഹൈ വെല്‍ത്ത് കുറീസ് ലിമിറ്റഡാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ അത്തരം തീരുമാനമെടുക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളത്.കുറിക്കമ്പനികളുടെ ചരിത്രത്തില്‍ അപൂര്‍വമായി സംഭവിക്കുന്ന പ്രഖ്യാപനങ്ങളിലൊന്നാകാന്‍ ഹൈ വെല്‍ത്തിന്റെ ആ ധീരമായ തീരുമാനത്തിനായി.
കുറി നടത്തിപ്പില്‍ ഏറെ പരിചയമുള്ള തൃശൂരിലെ 11  പ്രമുഖ ബിസിനസുകാര്‍ ചേര്‍ന്ന് 2011 നവംബര്‍ ഒന്നിനാണ് തൃശൂര്‍ അശ്വനി ഹോസ്പിറ്റല്‍ ജങ്ഷനിലെ ഹൈ വെല്‍ത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തത്.തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ ഐ.പി.പോളായിരുന്നു ഉദ്ഘാടകന്‍.2012 മാര്‍ച്ച് ഏഴിനാണ് ഹൈ വെല്‍ത്തിന്റെ പുതിയ മാസക്കുറിയായ വെല്‍ത്ത് പ്ളസ് ആരംഭിക്കുന്നത്. വിശ്വാസ്യത, മൂല്യം, മികച്ച നിക്ഷേപ സാധ്യത എന്നിവ ഉറപ്പുനല്‍കി എല്ലാ വരുമാനക്കാര്‍ക്കും ഭാവി ആവശ്യങ്ങള്‍ ഭദ്രമാക്കാനും സ്വന്തം ഉത്തരവാദിത്തങ്ങളും കടമകളും അധിക ബാധ്യതയില്ലാതെ നടത്താനും വഴിയൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയരക്ടേര്‍സ് വ്യക്തമാക്കുന്നു. കൂടാതെ കോടിക്കണക്കിന് രൂപയുടെ ബോണസ് സമ്മാനങ്ങളും ആനുകൂല്യങ്ങളും നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും കുറിയിലൂടെ നല്‍കുന്നു.
 പത്തുലക്ഷമാണ് പ്രൈസ് സംഖ്യ.220 തവണകള്‍.തവണ സംഖ്യ 5250 രൂപ.ഒന്നാം തവണ കമീഷന്‍ കിഴിച്ച് 3000രൂപ മാത്രമേ അടക്കേýതുള്ളൂ.

ഭാവിയിലേക്കൊരു മുതല്‍ക്കൂട്ട്
അത്യാവശ്യങ്ങളില്‍ ഉപകരിക്കുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍.മക്കളുടെ വിവാഹം,വീട്,ഉന്നത വിദ്യാഭ്യാസം എന്നീ അവസരങ്ങളില്‍ പണം ആവശ്യമായി വരുമ്പോള്‍ നിങ്ങളുടെ കൂടെയെത്തുകയാണ് വെല്‍ത്ത് പ്ളസ്.മകളുടെ വിവാഹത്തിനുള്ള ലളിതവും സുഗമവുമായ കുറി വെല്‍ത്ത് പ്ളസ് ഒരുക്കിവെക്കുന്നുý്.പ്രതിമാസം ഏകദേശം 2900 രൂപ കരുതിവെച്ചാല്‍ ബോണസ് സമ്മാനങ്ങളും ആനുകൂല്യങ്ങളോടൊപ്പം 10 ലക്ഷം രൂപ പ്രൈസ് സംഖ്യയായി നേടാം. ഇതേ തുക കരുതിവെച്ചാല്‍ വീട് സ്വന്തമാക്കാനും,മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കീമിലും 10 ലക്ഷം പ്രൈസ് മണി സ്വന്തമാക്കാം.പത്ത് ലക്ഷം രൂപയുടെ കുറി സ്വന്തമാക്കാന്‍ വെറും ആറുലക്ഷം രൂപ വിലമതിക്കുന്ന സ്ഥലജാമ്യം മതിയെന്ന പ്രത്യേകത കൂടി കുറിക്കുý്.
ഒന്നര കോടിയിലധികം രൂപയുടെ ബോണസ് സമ്മാനങ്ങളാണ് കുറിയുടെ പ്രത്യേക ആകര്‍ഷണം.കാറുകള്‍,ലക്ഷ്വറി വില്ല,45 ബൈക്ക്,ടി.വി, വാഷിങ്ങ് മെഷീന്‍,ഗോള്‍ഡ് കോയിന്‍ എന്നിവ നറുക്കെടുപ്പിലൂടെ നല്‍കുന്നു. കുറിയില്‍ ചേരുന്ന എല്ലാവര്‍ക്കും സര്‍പ്രൈസ് സമ്മാനവുമുýാകും.എല്ലാ തവണയും ഒരു നറുക്കെടുപ്പും ബാക്കി ലേലവുമായിരിക്കും.

കുറിമേഖലയിലെ പ്രമുഖ സാന്നിധ്യം

കുറിമേഖലയിലെ പരിചയസമ്പന്നരായ 11 ഡയരക്ടര്‍മാര്‍.എം.ജെ ജോജുവാണ് (ജെ.എം.ജെ ഗ്രൂപ്പ്,ഷാര്‍ജ)ചെയര്‍മാന്‍. ബെന്നിജോസഫ് ( കല്യാണ്‍ ഡ്രഗ്സ്) മാനേജിങ് ഡയരക്ടര്‍.പി.കെ.ഇസ്ഹാഖ് (ഡെപ്യുട്ടി ചെയര്‍മാന്‍), ജോയ് തോമസ്,രൂപേഷ് റോക്കി,വിന്‍സെന്റ് വി.ഡി,ബൈജുജോസ്,അഡ്വ.ബെന്നി പി.തെക്കത്ത്,രമേഷ് ഗോപിനാഥ്,ഗ്രിഗറി ഫ്രാന്‍സിസ്,എന.ഒ. പോള്‍സന്‍ എന്നിവരാണ് മറ്റു ഡരക്ടര്‍മാര്‍.ഇതു കൂടാതെ തൊണ്ണൂറോളം ഷെയര്‍ ഹോള്‍ഡേഴ്സും കമ്പനിക്ക് കൂട്ടായുý്.നോണ്‍ ബാങ്കിങ് ഫിനാന്‍സിങ് കമ്പനിയാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.ഒരു വര്‍ഷത്തിനകം സ്വന്തം കെട്ടിടം നിര്‍മിക്കാനാകുമെന്നാണ് പ്രതീക്ഷ.

പ്രത്യേകതകള്‍
കുറി ചേര്‍ന്ന് 60 തവണകള്‍ക്ക് ശേഷം വരിക്കാരന് മരണം സംഭവിച്ചാല്‍ കുറി വിളിച്ചതായാലും വിളിക്കാത്തതായാലും തുടര്‍ന്ന് കുറി പണം അടക്കý.
കുറിസംഖ്യ നല്‍കാന്‍ കമ്പനി ഈടായി വാങ്ങിയ എല്ലാ രേഖകളും വരിക്കാരന്റെ നോമിനിക്ക് തിരികെ നല്‍കും.അതായത് ആയുഷ്കാല സുരക്ഷിതത്വമാണ് കമ്പനിയുടെ വാഗ്ദാനം.
നല്ലൊരു ഭാവിക്കായി ഒരു ലളിത നിക്ഷേപമെന്ന നിലയിലും ഹൈവെല്‍ത്തിന്റെ കുറി കൈതാങ്ങാണ്.


ഹൈ വെല്‍ത്ത് കുറീസ് ലിമിറ്റഡ്
കരുണാകരന്‍ നമ്പ്യാര്‍ റോഡ്
അശ്വിനി ഹോസ്പിറ്റല്‍ ജങ്ഷന്‍
തൃശൂര്‍




വഴിതെറ്റിക്കുന്ന മരുന്ന് പരസ്യങ്ങള്‍

നാം പൂര്‍ണ ആരോഗ്യവാനായിരിക്കുക എന്നത് നമ്മളേക്കാളുപരി വിപണിയുടെ/ഉല്‍പന്നങ്ങളുടെ ആവശ്യമാണ്.വര്‍ന്മമാനപത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ വരെ നമ്മളെ ബോധവല്‍കരിച്ചുകൊýയിരിക്കുന്നു.നമ്മളറിയാന്മ ,നമ്മള്‍ പാലിക്കേý ഒരാവശ്യവുമില്ലാന്മ ശുചിത്വശീലങ്ങള്‍ പഠിപ്പിച്ചുകൊýയിരിക്കുന്നു.മണ്ണ് എന്നത് രോഗാണുക്കളുടെ കൂടാരമാണെന്നും  കുട്ടികള്‍ എന്നത് ഏത് സമയന്മും രോഗങ്ങളേക്കൊý് പൊട്ടിപ്പോകാവുന്ന പളുങ്കുപാത്രങ്ങളാണെന്നും പരസ്യക്കാര്‍ നമ്മെ പഠിപ്പിക്കുന്നു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍,ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ തുടങ്ങി ഔദ്യോഗിക കൂട്ടായ്മകള്‍ തുടങ്ങി നൂറ് രൂപക്ക് 'ട്രസ്റ്റി'ന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന മെഡിക്കല്‍ ഡൊമൈനിലുള്ളവരെ മുഴുവന്‍ സാക്ഷ്യപ്പെടുന്മി ഇല്ലാഗുണങ്ങള്‍ പറഞ്ഞ് പൊതുജനങ്ങളെ പൊട്ടന്മാരാക്കുന്നു.എന്തിനുപറയുന്നു കക്കൂസ് കഴുകാനുള്ള സോപ്പ് വെള്ളന്മിന് പോലുമുý് ഡോക്ടര്‍മാരുടെയും റിസര്‍ച്ചര്‍മാരുടെയും സാക്ഷ്യപ്പെടുന്മല്‍.ആരോഗ്യം സംരക്ഷിക്കപ്പെടാന്‍ ഏവരും ആഗ്രഹിക്കുന്ന കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ പരസ്യങ്ങളധികവുമെന്നതിനാല്‍ നാം ബോധവല്‍കരിക്കപ്പെട്ടുപോകും.വേറാരുമല്ല ഈ കുന്മകകളുടെ സ്വന്തം വിപണിക്ക് ചൂട്ടുപിടിക്കുന്നത്;സര്‍ക്കാര്‍ സംവിധാനങ്ങളും ഡോക്ടര്‍മാരുടെ പേരിലുള്ള ഊടായ്പ് അസോസിയേഷനകളുമാണ്.
മരുന്നുകളുടെ പരസ്യങ്ങള്‍ അപകടകരമാം വിധം ജനങ്ങളെ വഴിതെറ്റിക്കുന്നതായാണ്  നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡുക്കേഷന്റെ പുതിയ പഠനം വെളിപ്പെടുന്മുന്നത്.ആരോഗ്യ പ്രസിദ്ധീകരങ്ങളില്‍ വരുന്ന മരുന്നുകളുടെ പരസ്യങ്ങള്‍ പൂര്‍ണമായും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറന്മിയാണെന്ന് പ്രമുഖ മെഡിക്കല്‍ ജേണലായ 'ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി'ല്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുന്മുന്നു.   പരസ്യങ്ങളില്‍ അവകാശപ്പെടുന്ന തരന്മില്‍ പ്രവര്‍ന്മിക്കുന്ന രാസഘടകങ്ങള്‍ പല മരുന്നുകളിലുമില്ല.പരസ്യങ്ങളില്‍ അവകാശപ്പെടും പോലെ അത്ഭുത ഗുണവുമില്ല.മരുന്ന് കമ്പനികളുടെ അവകാശവാദന്മില്‍ പറയുന്ന ഫലപ്രാപ്തിക്കുള്ള രാസഘടകങ്ങള്‍ ഔഷധന്മില്‍ ഉýന്ന് പരസ്യന്മിലൂടെ സാക്ഷ്യപ്പെടുന്മണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം.ഡോക്ടര്‍മാരുടെ വിദഗ്ദോപദേശം ഉýങ്കില്‍ മാത്രം കഴിക്കേý പല മരുന്നുകളും വെറും പരസ്യന്മിലൂടെ  ആവശ്യക്കാരെ കൂട്ടുന്നു.ഡോക്ടറുടെ മരുന്നുകുറിപ്പടി കൂടാതെതന്നെ മരുന്ന് വാങ്ങി ഉപയോഗിപ്പിക്കാന്‍ പരസ്യങ്ങള്‍ പ്രേരിപ്പിക്കുന്നു.ഈ പ്രവണത ആരോഗ്യഭീഷണി ക്ഷണിച്ചുവരുന്മുകയാണ്. ജനറിക് പേരുകള്‍ പ്രസിദ്ധപ്പെടുന്മാതെ ബ്രാന്‍ഡ് പേരിലാണ് പരസ്യങ്ങള്‍ വരുന്നത്.ഇതുള്‍പ്പെടെ പരസ്യന്മിന്റെ പേരില്‍ നടക്കുന്നത് പൊതുജനങ്ങളെ കബളിപ്പിക്കലാണ്.മരുന്നുകള്‍ക്ക് അദ്ഭുത സിദ്ധിയുýന്ന് കാണിച്ച് പണം കൊയ്യുന്നവരേറെയാണ്.ഇത് മാജിക്കല്‍ റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വൈടൈസ്മെന്റ്) ആക്ടിനെതിരാണെങ്കിലും കേന്ദ്ര ഡ്രഗ്സ് വകുപ്പ് കണ്ണടക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ മരുന്ന് കമ്പനികളുടെ പരസ്യപ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഓര്‍ഗനൈസേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയാണ്.മരുന്നുകമ്പനികളുടെ ധാര്‍മികത സംബന്ധിച്ച നിയമാവലി  അന്തര്‍ദേശീയ തലന്മിലുý്.ലോകാരോഗ്യസംഘടന,ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ എന്നിവയുടെതാണ് ഇവ.മരുന്നിന്റെ പേരില്‍ പെരുപ്പിച്ചുകാട്ടുന്ന പരസ്യപ്രചാരണങ്ങള്‍ക്ക് തടയിടുന്നതാണ് ഈ നിയമാവലി.


മരുന്ന് പരസ്യം തടയല്‍ :കേരളന്മിന്റെ തനിവഴി

"മരുന്നുകളുടെ പരസ്യം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുന്മുന്നത് തടയും.രോഗികളെ ആകര്‍ഷിച്ച് അനാവശ്യമരുന്നുകള്‍ കഴിപ്പിക്കുന്നത് തടയാന്‍ ഡ്രഗ്സ് ആന്റ് മാജിക്കല്‍ റെമഡീസ്(ഒബ്ജക്ഷനബിള്‍ അഡ്വടൈസ്മെന്റ്) നിയമം കര്‍ശനമാക്കും.മരുന്നുകടകളില്‍ ഇനിമുതല്‍ മരുന്നുകളുടെ പരസ്യം ഉýാവില്ല. ''...രýുവര്‍ഷം മുമ്പ് ആരോഗ്യമന്ത്രി ശ്രീമതിയുടെ പ്രഖ്യാപനമായിരുന്നു ഇത്.ഇവയിലൊന്ന് പോലും പേരിന് വേýിയെങ്കിലും നടപ്പായില്ല.നടപ്പാക്കേý സംസ്ഥാന ഡ്രഗ്സ് വകുപ്പ് അനങ്ങിയില്ല.സര്‍ക്കാര്‍ പിന്നീട് അനങ്ങാന്മതിന് കാരണമുýായിരുന്നു.മരുന്ന് വ്യാപാര സംഘടനയുമായി ഉടക്കി നില്‍ക്കേ അവരെ വിരട്ടാനുള്ള ഉമ്മാക്കി മാത്രമായിരുന്നു ആ പ്രഖ്യാപനം.തുടര്‍ന്ന് എ.കെ.സി.ഡി.എ എന്ന മരുന്ന് വ്യാപാര സംഘടനക്കെതിരെ നടപടിയും  സന്ധിസംഭാഷണവും സി.പി.എം നേതാവിന്റെ നേതൃത്വന്മില്‍ ബദല്‍ സംഘടനാ രൂപവത്കരണവും കഴിഞ്ഞ് ഉന്മരവ് മടക്കികൂട്ടി ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞാണ് മന്ത്രി പടിയിറങ്ങിയത്.
ഇതെല്ലാം അന്വേഷിക്കേý ഡ്രഗ്സ് കണ്‍ട്രോളര്‍ ആകട്ടെ യാതൊരു തുടര്‍നടപടികളും സ്വീകരിച്ചില്ല.

ചാനലുകള്‍ തുറക്കുന്ന മരുന്നുവിപണിയുടെ ലോകം

പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല ചാനലുകളിലൂടെയാണിപ്പോള്‍ അനാവശ്യമരുന്നുകളുടെ കടന്നുവരവ് ശക്തമാകുന്നത്. ടോണിക്കുകള്‍ പോലും അശാസ്ത്രീയമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ളതാണെന്നുമുള്ള കýന്മലുകള്‍ക്ക് പരസ്യവിപണിയുടെ മുമ്പില്‍ വിലയില്ല.എന്മിക്സ് എന്നത് മീഡിയകള്‍ക്ക് പý അന്യമാണല്ലോ?അവ വിലയിരുന്മേý സര്‍ക്കാര്‍ സംവിധാനങ്ങളാണെങ്കില്‍ പý ഇരുട്ടിലാണ്.അല്‍ഭുത സിദ്ധിയുýന്ന പേരില്‍ മരുന്നുകള്‍ വന്നുപോയിക്കൊýയിരിക്കുന്നു. ലൈംഗിക ഉന്മേജനമായാലും സോറിയാസിസായാലും മൂലക്കുരുവാണെങ്കിലും ഏതൊരും വ്യാജവൈദ്യനും പരസ്യം കൊടുന്മ് കബളിപ്പിക്കാം.
ടെലി ബ്രാന്‍ഡ് എന്ന പേരില്‍ രാവിലെ ചാനലുകള്‍ തുറന്നാല്‍ തുടങ്ങും തടികുറക്കാനുള്ള യന്ത്രങ്ങളുടെ വരവ്.ബെല്‍റ്റായും യന്ത്രമായും ഗുളികകളായും എന്മുന്ന ഇവ എന്നേ നിരോധിക്കപ്പെടേýവയാണ്.ഇന്മരം യന്ത്രങ്ങളുടെയോ, ഗുളികളുടെയോ ഫലപ്രാപ്തി പരിശോധിക്കപ്പെടുന്നില്ലെന്നതാണ് സത്യം.ആരോഗ്യമുýാകാന്‍ ഏലസ് കെട്ടിയാല്‍ മതിയെന്ന പരസ്യവും ഈയിടെ ടെലിബ്രാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.

കണ്ണുതുറക്കേýത് നമ്മളാണ്.നമ്മുടെ ആവശ്യമാണ്.ഉപഭോക്താക്കളുടെ ആവശ്യമാണ് ഏത് ശാസ്ത്രീയതയുടെ പേരിലാണ് പരസ്യങ്ങള്‍ സാക്ഷ്യപ്പെടുന്മുന്നതെന്ന്.






ലോജിസ്റ്റിക്സില്‍ അനന്ത സാധ്യതയൊരുക്കി ലെയ്സ്

സേവനങ്ങളും ഉപകരണങ്ങളും എ്ധിച്ചുകൊടുക്കുന്ന പ്രക്രിയ മാത്രമല്ല ലോജിസ്റ്റിക്സ്,മറിച്ച് ഒരു ഉല്‍പന്നം ഉല്‍പാദനകേന്ദ്ധ്രില്‍ നിന്ന് പുറപ്പെട്ട് ഉപഭോക്താവിന് എ്ധും വരെയുള്ള പ്രവര്ധ്‍നങ്ങളെല്ലാം നിയന്ത്രിക്കുന്ന മാനേജീരിയല്‍ വൈദഗ്ദ്യമാണ് ലോജിസ്റ്റിക്സ്.ഇന്ന് ഏറെ കേട്ടുകൊണ്ടിരിക്കുന്ന വാക്കാണെങ്കിലും ഈ പ്രവര്ധ്‍നമെന്നത് ഏറെ വൈദഗ്ദ്യം വേണ്ട ശാഖയാണെന്നതും ഏറെ തൊഴില്‍ സാധ്യതയുള്ള മേഖലയാണിതെന്നും അറിയുന്നവര്‍ ചുരുക്കം.ഉല്‍പാദ^വിതരണ^നിയമ മേഖലകളിലെ അവഗാഹം ഈ പ്രവര്ധ്‍ന്ധിന് കൂടിയേതീരൂ.ലോജിസ്റ്റിക്സുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് വിതരണ ശൃഗലയെന്നത്.ഉല്‍പന്നം ഉല്‍പാദിപ്പിക്കുന്നിട്ധ് നിന്നു തുടങ്ങി ഉപഭോക്താവില്ധുെന്ന വിതരണശൃഗലയുടെ ഭാഗം തന്നെയാണ് ലോജിസ്റ്റിക്സ്.എന്നാല്‍ കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പൂര്‍ണമായും പ്രവര്ധ്‍നക്ഷമമാകുന്നതോടെ  സൃഷ്ടിക്കുന്ന അനേകം തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നത് ഈ മേഖലയിലെ വൈദഗ്ദ്യമുള്ളവരെയാണ്.ലോജിസ്റ്റീഷ്യന്‍ എന്ന് പേരിട്ടുവിളിക്കുന്ന ഈ മാനേജ്മെന്റ് മേഖലയിലെ വിദഗദര്‍ക്ക് ലോക്ധമ്പാടും ഡിമാന്‍ഡാണ്.വന്‍ ശമ്പളമാണ് പല ഇന്റര്‍നാഷനല്‍ കമ്പനികളും ഇവര്‍ക്കായി നീക്കിവെക്കുന്നത്.അതുകൊണ്ടുതന്നെ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്ക് അനന്തസാധ്യതകളാണുള്ളത്.

വിവിധ പ്രവര്ധ്‍നങ്ങളുടെ സമന്വയ പ്രക്രിയയാണ് ലോജിസ്റ്റിക്സ്. ഇതില്‍ ഉല്‍പന്ന്ധിന്റെ ഉല്‍പാദനം തൊട്ട് വിതരണം വരെ അടങ്ങുന്ന ഇന്‍ഫര്‍മേഷന്‍,ട്രാന്‍സ്പോട്ടേഷന്‍,ഇന്‍വന്ററി,വെയര്‍ഹൌസിങ്,മെറ്റീരിയല്‍ ഹാന്‍ഡിലിങ് ,പാക്കേജിങ് തുടങ്ങി സെക്യൂരിറ്റി വരെയുള്ള വിഷയങ്ങളിലാണ് അവഗാഹമുണ്ടാവുക.ഈ വിഷയങ്ങള്‍ പഠന വിധേയമാക്കുമ്പോള്‍ മ്ധൊം പ്രവര്ധ്‍നങ്ങളിലെ ചുമതല എന്നതിലുപരി ഓരോ ശാഖയിലുമുണ്ടാകുന്ന തൊഴിലവസരങ്ങളെ പോലും ഉപയോഗപ്പെട്ധുാനാകുമെന്നാണ് കോഴ്സിന്റെ പ്രത്യേകത.ഇതിനുപുറമെ ഐ.ടി, എയ്റോസ്പേസ്,ഡിഫന്‍സ് മേഖലകള്‍ കൂടി ഉള്‍പ്പെട്ടതാണ് ലോജിസ്റ്റിക്സ് എന്ന വിശാല മേഖല.

അംഗീകൃത സ്ഥാപന്ധിലെ ലോജിസ്റ്റിക്സ് പഠന്ധിന് തൊഴില്‍ സാധ്യതകളേറെയാണ്.കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സ്റ്റഡ്(സയന്റിഫിക്,ടെക്നിക്കല്‍,എഡുക്കേഷന്‍ ഡവലപ്മെന്റ് കൌണ്‍സില്‍) അംഗീകൃത കോഴ്സുകള്‍ക്ക് ഇന്ന് ലോകവ്യാപകമായി അംഗീകാരമുണ്ട്.ലോജിസ്റ്റിക്സ് പഠന്ധിന് സ്റ്റഡ് അംഗീകാരമുള്ള കോഴ്സ് നട്ധുന്ന സ്ഥാപനമാണ് തൃശൂരിലെ ലേയ്സ് (ലീഡ്സ് അക്കാദമി ഫോര്‍ കോര്‍പറേറ്റ് എക്സലന്‍സ്). ലോജിസ്റ്റിക്സില്‍ ഡിപ്ലോമ,സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ വിജയകരമായി നട്ധിവരുന്ന സ്ഥാപനമാണ് ലേസ്.ഇതിനകം തന്നെ ഇവിടെ പഠിച്ചിറങ്ങിയ നൂറുകണക്കിന് പേര്‍ വിദേശങ്ങളിലും സ്വദേശ്ധുമായി വന്‍ ശമ്പള്ധിനാണ് ജോലിചെയ്യുന്നതെന്നത് സ്ഥാപന്ധിന്റെ അംഗീകാര്ധിലേക്കും ലോജിസ്റ്റിക്സ് എന്ന വിഷയ്ധിന്റെ സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു.ലോജിസ്റ്റികസ് എന്ന വിഷയ്ധിന് പുറമെ സപ്ലൈ ചെയിന്‍ മാനേജ്മെന്റ്,ഷിപ്പിങ് ആന്റ് ഫ്രൈറ്റ് ഫോര്‍വേഡിങ് ,റീടെയില്‍ മാനേജ്മെന്റ്,ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്സ് എന്നിവയില്‍ സ്പെഷലൈസേഷനും അവസരമുണ്ട്.ഇവയില്‍ മൂന്ന് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്സും ആറ് മാസ ഡിപ്ലോമ കോഴ്സുമാണ് ലേസ് നട്ധി വരുന്നത്.വെറും പഠനം നട്ധി വിദ്യര്‍ഥികളെ പുറ്ധക്ക് വിടുക മാത്രമല്ല ചെയ്യുന്നതെന്ന് ലേയ്സ്
 ചെയര്‍മാന്‍ ലെഫ്.കേണല്‍ ആന്റണി മഞ്ഞളി (റിട്ട.)പറയുന്നു.കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റിനുള്ള അവസരമൊരുക്കുന്നു.ഇന്റേണ്‍ഷിപ്പ് സൌകര്യവും,ബന്ധപ്പെട്ട തൊഴില്‍ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം എന്നിവയും കോഴ്സിന്റെ ഭാഗമായി നട്ധിവരുന്നുണ്ട്.ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട മേഖലയില്‍ പരിചയസമ്പന്നരാണ് ക്ലാസുകളെടുക്കുന്നത്.ലോണ്‍ സൌകര്യം,ഹോസ്റ്റല്‍ സൌകര്യം എന്നിവ സ്ഥാപനമൊരുക്കും.സ്ത്രീകള്‍ക്കും,വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്കും ഫീ കണ്‍സഷനുണ്ടെന്ന് അദ്ദേഹം പറയുന്നു.2009 ഏപ്രിലിലാണ് ലേസ് വിദ്യാഭ്യാസ മേഖലയില്‍ കാലെട്ധ്ു വക്കുന്നത്.സി.ജെ ജെയിംസ് ആണ് മാനേജിങ് ഡയരക്ടര്‍.


അനന്ത തൊഴില്‍ സാധ്യതകള്‍
കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് വിവിധ മേഖയില്‍ അപാര സാധ്യതകളാണുള്ളത്. കമ്പനികള്‍ ഈ രംഗ്ധ് അവഗാഹമുള്ള പ്രൊഫഷണലുകളെ തേടുന്ന സാഹചര്യമാണുള്ളത്. ഷിപ്പിംഗ് കമ്പനികള്‍ക്ക് മാത്രമല്ല, അസംസ്കൃത വസ്തുക്കളോ മറ്റ് ഉല്‍പ്പന്നങ്ങളോ ഇറക്കുമതി ചെയ്യകയോ കയറ്റി അയയ്ക്കുകയോ ചെയ്യന്ന സാധാരണ മാനുഫാക്ചറിംഗ് കമ്പനികള്‍ക്ക് വരെ ലോജിസ്റിക്സ് അഥവാ സപ്ലൈ  ചെയ്ന്‍ മാനേജ്മെന്റ് ആവശ്യമാണ്.ഇതിന്റെ വിവിധ കണ്ണികളില്‍ മേല്‍നോട്ടം വഹിക്കാനും പൂര്‍ണമായി കൈകാര്യം ചെയ്യാനും കോഴ്സ് പഠിച്ചിറങ്ങിയവര്‍ പര്യാപ്തരായിരിക്കും.വിദേശങ്ങളില്‍ ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്സാണിത്. വല്ലാര്‍പാടം കണ്ടെയ്നര്‍ വരുന്നതോടെ കൊച്ചിയില്‍  ലോജിസ്റിക്സ് രംഗം നിരവധി തൊഴിലവസരങ്ങളാണ് തുറന്ന് തരുന്നത്. കൊച്ചിയില്‍ പ്രവര്ധ്‍നം തുടങ്ങാനിരിക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ മാത്രം സൃഷ്ടിക്കുന്നത് അനേകം തൊഴിലവസരങ്ങളാണ്. ഇവിടെയ്ധുെന്ന ഓരോ കണ്ടെയ്നറും മൂന്ന് ലോജിസ്റിക്സ് പ്രൊഫഷണലുകള്‍ക്കാണ് അവസരങ്ങള്‍ നല്‍കുന്നത്. തിരുവനന്തപുര്ധ നിര്‍ദ്ദിഷ്ട വിഴിഞ്ഞം കണ്ടെയ്നര്‍ ടെര്‍മിനലും ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കും.നിലവില്‍ മേഖലയില്‍ വൈദഗ്ദ്യം നേടിയവരല്ല കൈകാര്യം ചെയ്യുന്നതെന്നതിനാല്‍ വളര്‍ന്നുവരുന്ന ലോജിസ്റ്റിക്സ് എന്ന ശാഖയില്‍ ഇനിയും സാധ്യതകളേറെയാണ് . ഇന്‍വെന്ററി മാനേജേഴ്സ്,വെയര്‍ഹൌസ് മാനേജേഴ്സ്, കസ്റ്റമര്‍ കെയര്‍ മാനേജേഴ്സ്,സ്റ്റോറേജ് എക്യൂപ്മെന്റ്,ഹാന്‍ഡലിങ് മാനേജേഴ്സ്,മെഷിനറി മാനേജേഴ്സ്,ഷിപ്പിങ് ആന്റ് ഫ്രൈറ്റ് ഫോര്‍വേര്‍ഡിങ്,ഇന്റര്‍നാഷനല്‍ കണ്ടെയ്നര്‍ ഡിപ്പോ തുടങ്ങി സപ്ലൈ ചെയിനിന്റെ വിവിധ ഇടങ്ങളിലാണ്  തൊഴില്‍ സാധ്യതയേറെയുള്ളത്.ഡിപ്ലോമക്ക് പ്ലസ്ടുവാണ് വിദ്യാഭ്യാസയോഗ്യത.കോഴ്സിനോടൊപ്പം ബിസിനസ് കമ്യൂണിക്കേഷന്‍ എന്ന പേരില്‍ ഇംഗ്ലീഷ് ഭാഷാ പ്രയോഗ്ധിലെ പരിശീലനവും നല്‍കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്.


ഭാരതീയാര്‍ യൂനിവേഴ്സിറ്റിയുടെ പഠനകേന്ദ്രം

എ.ഐ.സി.ടി.ഇ അംഗീകൃത യൂനിവേഴ്സിറ്റിയായ ഭാരതീയാര്‍ യൂനിവേഴ്സിറ്റിയുടെ സ്ഥിരം പഠന കേന്ദ്രമായി ലേസിനെ തെരഞ്ഞെട്ധുിട്ടുണ്ട്.ബി.കോം,ബി.ബി.എ,ബി.സി.എ,എം.സി.എ,എം.ബി.എ,എം.എസ്.ഡബ്ലു. എന്നീ ഭാരതീയാര്‍ യൂനിവേഴ്സിറ്റി കോഴ്സുകളാണ് ലേയ്സ് അക്കാദമിയെന്ന പഠനകേന്ദ്ധ്രില്‍ നേരിട്ട് നട്ധുന്നത്.പുതിയ റെഗുലര്‍ ബാച്ചിന്റെ ക്ലാസുകള്‍ ജൂലൈയില്‍ തുടങ്ങും.

അപൂര്‍വ പാക്കേജ്

ഒരു ഭാരതീയാര്‍ യൂനിവേഴ്സിറ്റി കോഴ്സ് പ്ലസ് രണ്ട് സ്റ്റഡ് കോഴ്സുകള്‍ ഒരേസമയം പഠിക്കാമെന്ന അപൂര്‍വ പാക്കേജ് ലെയ്സ് മുന്നോട്ടുവെക്കുന്നു.ഭാരതീയാര്‍ യൂനിവേഴ്സിറ്റി റഗുലര്‍ കോഴ്സ് പഠിക്കുന്നതോടൊപ്പം ലോജിസ്റ്റിക്സ്,സപ്ലൈചെയിന്‍ മാനേജ്മെന്റ്,ഷിപ്പിങ് ആന്റ് ഫ്രൈറ്റ് ഫോര്‍വേര്‍ഡിങ്,റീടെയില്‍ മാനേജ്മെന്റ്,ട്രാന്‍പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്സ് ഇവയില്‍ ഏതെങ്കിലും രണ്ട് വിഷയങ്ങളിലുള്ള രണ്ട് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ കോഴ്സുകള്‍ പഠിക്കാനുള്ള അവസരമാണ് ലെയ്സ് ഒരുക്കുന്നത്.രണ്ട് ഡിപ്ലോമ കോഴ്സുകള്‍ ഒരേസമയം പഠിക്കാന്‍ അവസാനവര്‍ഷം ഒരു പേപ്പര്‍ അധികമായി എഴുതിയാല്‍ മതി.മറ്റ് വിഷയങ്ങളെല്ലാം ഒന്നായതിനാലാണ് ഇ്ധരം അവസരമൊരുങ്ങുന്നത്.വളരെ ചുരുങ്ങിയ കോഴ്സ് ഫീയാണ് ഇതിന് ലെയ്സ് ഈടാക്കുന്നത്.

കഴിവുള്ള നേതൃത്വം

ലെഫ്.കേണല്‍ ആന്റണി മഞ്ഞളിയാണ് ലെയ്സ് ചെയര്‍മാന്‍.ഇന്ത്യന്‍ ആര്‍മിയില്‍ 24 വര്‍ഷം ജോലിചെയ്തു.മിലിട്ടറി എഞ്ചിനീയറിങ് സര്‍വിസില്‍ സൂപ്രണ്ടിങ് എഞ്ചിനീയറായിരുന്നു.1971 ല്‍ പ്രിസണ്‍ ഓഫ് വാര്‍ കേജ്  നിര്‍മാണ്ധില്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇദ്ദേഹം.ബോംബ് നിര്‍വീര്യമാക്കല്‍ വിഭാഗ്ധിന്റെ ചുമതല വഹിച്ചിട്ടുണ്ട്.നിരവധി പ്രശസ്ത സെമിനാറുകളില്‍ ഈ വിഷയ്ധില്‍ ക്ലാസുകളെട്ധുിട്ടുണ്ട്.തൃശൂര്‍ ടെന്നീസ് ട്രസ്റ്റിന്റെ ഭാരവാഹിയാണ്.ടെന്നീസില്‍ സംസ്ഥാന തല്ധില്‍ നിരവധി സമ്മാനങ്ങള്‍ നേടിയീട്ടുണ്ട്.ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ ഇദ്ദേഹമാണ് ക്ലാസെടുക്കുന്നത്.










'ആംഗിളി'ല്‍ സ്ത്രീ സൌന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ട്രെന്‍ഡി ലുക്ക്



പുതുമോടിയിലേക്കുള്ള മനുഷ്യന്റെ യാത്ര അവസാനിക്കുന്നില്ല.മനുഷ്യന്റെ ഭാവന ഉള്ളയിടത്തോളം ഈ യാത്ര തുടര്‍ന്നുകൊýയിരിക്കും.അതുകൊýുതന്നെ ഫാഷനിലേക്കുള്ള യാത്രയെന്നത് ഒഴിച്ചുകൂടാനാവാത്തതുതന്നെ.ഫാഷണബിളായിരിക്കുക കാലഘട്ടത്തിന്റെ ആവശ്യമാണ്.സ്ത്രീ സൌന്ദര്യത്തിന്റെ പൂര്‍ണത തേടിയുള്ള യാത്രയില്‍ നമ്മെ പിടിച്ചുനിറുത്തുന്ന ഒട്ടനേകം ഘടകങ്ങളുý്.നമുക്കുവേýതെല്ലാം ഒരുക്കുന്ന ഇടം .അത് കýത്തിക്കഴിഞ്ഞാല്‍ ഫാഷനിലേക്കുള്ള യാത്രക്കല്‍പ്പം ശമനമായി. ഇത്തരത്തില്‍ ഫാഷനെന്ന മൂന്നക്ഷരത്തിന്റെ അര്‍ഥവും സങ്കല്‍പവും പൂര്‍ണമാക്കുന്നതാണ് തൃശൂര്‍ എം.ജി റോഡിലെ 'ആംഗിള്‍'.ബ്രൈഡല്‍ ഫുട്വെയര്‍,ബാഗ്സ്,വിദേശ നിര്‍മിത ഇമിറ്റേഷന്‍ ആഭരണങ്ങള്‍,കോസ്മെറ്റിക്സ് എന്നുവേý സ്ത്രീ സൌന്ദര്യ സങ്കല്‍പത്തിന് വേýതെല്ലാം ഈ ഷോറൂമില്‍ ഒരുക്കിയീട്ടുý്.

തളിക്കുളം സ്വദേശി മുഹമ്മദ് കാസിമിന്റെ ഉടമസ്ഥതിയിലെ സ്ഥാപനം 2011 മാര്‍ച്ച് 14 നായിരുന്നു മേയര്‍ ഐ.പി പോള്‍  ഉദ്ഘാടനം ചെയ്തത്.നടി മീരാനന്ദന്‍,സംവിധായകന്‍ അക്കു അക്ബര്‍ എന്നിവരും സന്നിഹിതരായിരുന്നു.2000 സ്ക്വയര്‍ ഫീറ്റില്‍ രý് നിലകളിലായി ഫാഷന്‍ ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.ചുരുങ്ങിയ കാലം കൊý് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ആംഗിളിനായി. കുറഞ്ഞ വിലയും മറ്റൊരു സ്ഥാപനത്തിലുമില്ലാത്ത മികച്ച സെലക്ഷനുമാണ് ആംഗിളിനെ ജനകീയമാക്കാന്‍ തുണയായത്.വിപണിയിലെ പുതിയ മാറ്റത്തിനനുസരിച്ച് എല്ലാ ഫാഷന്‍ ഉല്‍പന്നങ്ങളും ആംഗിളില്‍ ലഭ്യമാണ്.മികച്ച സ്വദേശി-വിദേശി ഉല്‍പന്നങ്ങള്‍ മാത്രമേ ഇവിടെ വില്‍ക്കുന്നുള്ളൂ വെന്നതാണ് മറ്റൊരു പ്രത്യേകത.ഫാഷന്‍ ട്രെന്‍ഡായ കൊറിയന്‍ ഫാഷന്‍ വെയറിങ്സുകളുടെ അപൂര്‍വ ശേഖരം ഇവിടെയുý്. ഫിനിഷിങും ഗുണനിലവാരവും മറ്റ് ചൈനീസ് ഉല്‍പന്നങ്ങളേക്കാള്‍ ഉýാകുമെന്നതാണ് കൊറിയന്‍ സ്പെഷലൈസേഷനില്‍ ആംഗിള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.ആന്റിക്,ടെമ്പിള്‍ കലക്ഷന്‍,കുന്ദന്‍ ഹാങിങ്സ്,ബ്രൈഡല്‍ സെറ്റ്സ്,ബാംഗിള്‍സ്,ഫുട്വെയേഴ്സ്,ജെനുവിന്‍ ലെതര്‍ ബാഗ്സ് എന്നിവക്ക് ഡിമാന്റേറെയാണ്.ലോക പ്രശസ്ത ബ്രാന്‍ഡുകളില്‍ ലെതര്‍ ബാഗ്സ്,ഫുട്വെയര്‍,പെര്‍ഫ്യൂംസ് എന്നിവയുടെ ശേഖരവും ഇവിടെയുý്.

ഫാഷനോടുള്ള താല്‍പര്യം യുവജനങ്ങളില്‍ കൂടിവരികയാണെന്ന് ആംഗിളിലെത്തിക്കൊýിരിക്കുന്ന പുതിയ തലമുറ സാക്ഷ്യപ്പെടുത്തുന്നു.ഗുണമേന്മായും ആകര്‍ഷണീയതയുമാണ്  അവരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.ഹൃദ്യമായ പെരുമാറ്റം മൂലമെത്തുന്ന സ്ഥിരം കസ്റ്റമേഴ്സാണ് കമ്പനിയുടെ ബലം.പാര്‍ട്ടിവെയേര്‍സ്,ആന്റീക് കലക്ഷന്‍ എന്നിവക്ക് ഇപ്പോള്‍ ഡിമാന്റുý്. ചെരുപ്പുകളുടെ പുതുട്രന്‍ഡുകളുള്‍പ്പെടെ വന്‍ശേഖരം ആംഗിളിലുý്.വിദേശ നിര്‍മിത സൌന്ദര്യവര്‍ധക വസ്തുക്കളുടെയും  സ്കിന്‍കെയര്‍ ഉല്‍പന്നങ്ങളുടെയും കലക്ഷനും ശ്രദ്ധയാകര്‍ഷിക്കുന്നു.

ഇമിറ്റേഷന്‍ ജ്വല്ലറിയുടെ കാലം
ഇമിറ്റേഷന്‍ ജ്വല്ലറിയുടെ കാലമാണിപ്പോള്‍.സ്പെഷല്‍ ലുക്കിന് തീര്‍ച്ചയായും സ്പെഷല്‍ ജ്വല്ലറി തന്നെ വേണം.ഡിസൈന്‍, മാച്ചിങ്, എലഗന്‍സ് ഒക്കെയുýാകണം . അതിനായി ഇപ്പോള്‍ സ്പെഷ്യല്‍ കളക്ഷന്‍ തന്നെയുý് അംഗിളില്‍. ഡ്രസ് മാച്ചിംഗ് ആയ നിറങ്ങളുടെ വൈവിധ്യം ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറികളില്‍ ധാരാളമുý്. സ്വര്‍ണം, വജ്രം എന്നിവയിലെ ഡിസൈനുകളെല്ലാം തന്നെ, കൂടുതല്‍ ഉറപ്പോടും ഫിനിഷോടും ലഭിക്കുകയും ചെയ്യം.സ്വര്‍ണത്തിലാണെങ്കില്‍ മാലയ്ക്ക് നല്ല മാച്ചിംഗ് ആയ കമ്മല്‍, വള, ഹിപ് ചെയിന്‍ എന്നിവ ലഭിക്കാന്‍ പ്രയാസമാണ്. പണിക്കൂലിയും ഉദ്ദേശിക്കുന്ന ബജറ്റില്‍ നില്‍ക്കില്ല.  പ്രഷ്യസ് സെമി പ്രഷ്യസ് സ്റോണുകള്‍, ബീഡ്സ്, ഇനാമല്‍ എന്നിവയൊക്കെ ഉപയോഗിച്ച ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ഏറെയുý്.
നിറങ്ങളിലുള്ള ബീഡ്സും ഇപ്പോള്‍ താരമാണ്. പിങ്ക്, റെഡ്, ഗ്രീന്‍, മജന്ത നിറങ്ങള്‍ കൂടുതലുള്ള ബീഡ്സിലെ ആഭരണങ്ങളും ട്രെന്‍ഡാണ്. വീതിയുള്ള ബ്രെയ്സ് ലെറ്റും മാലയും കമ്മലും ഒക്കെയുý് ആംഗിളില്‍. ടീന്‍സിന് നീളം കുറഞ്ഞ മാലകളോടാണ്  പ്രിയം. കണ്ണില്‍ പിടിക്കുന്ന നിറങ്ങളായിരിക്കണമെന്ന് നിര്‍ബന്ധം. അതിനിണങ്ങുന്ന കമ്മലുകള്‍ക്കും പ്രിയമേറെയുý്.

കാപ്ഷന്‍


ആംഗിളിന്റെ തൃശൂര്‍ എം.ജി റോഡിലെ ഷോറൂം മേയര്‍ ഐ.പി.പോള്‍ ഉദ്ഘാടനം ചെയ്യുന്നു. നടി മീരാ നന്ദന്‍,സംവിധായകന്‍ അക്കുഅക്ബര്‍,ഉടമ മുഹമ്മദ് കാസിം എന്നിവര്‍ സമീപം



 മാനസിക സംഘര്‍ഷങ്ങളുടെ
 ശാരീരിക രസതന്ത്രം

ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമമാണ്. മാനസിക ആരോഗ്യം എന്നാല്‍ ഒരു വ്യക്തി സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ്, സാധാരണ ജീവിത ക്ളേശങ്ങളെ ഫലപ്രദമായി നേരിട്ട് ജനസമൂഹത്തിന് ഫലദായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന നിര്‍വചിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മാനസിക ആരോഗ്യം ഒരു വ്യക്തിയുടെ ക്ഷേമത്തിനും ജനസമൂഹത്തിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമാണ്.2001 ലെ ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ 10 ശതമാനം പേര്‍ മാനസികരോഗമുള്ളവരാണ്.1000 ല്‍ 20 പേര്‍ക്ക് മാനസികരോഗങ്ങള്‍ ഏറെ കൂടുതലാണ്.ഇത്തരം കണക്കുകള്‍ വെളിപ്പെടുത്തുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് മാനസികാരോഗ്യമില്ല എന്നതിലേക്കുതന്നെ.മാനസിക സമ്മര്‍ദ്ദമുýാകുമ്പോള്‍ ശരീരത്തിലുýാകുന്ന പ്രവര്‍ത്തനങ്ങളെന്തൊക്കെയെന്ന് അറിഞ്ഞിരിക്കേýതുý്.
 ശാരീരിക രസതന്ത്രം
മാനസിക സംഘര്‍ഷങ്ങള്‍ കേന്ദ്ര നാഡീവ്യൂഹത്തിലും ഹോര്‍മോണുകളിലും സ്വതന്ത്ര നാഡീവ്യവസ്ഥയിലും മാറ്റങ്ങളുýാക്കുന്നു. ഇവ നമ്മുടെ ശരീരത്തിലെ സങ്കീര്‍ണമായ ആന്തരിക സംവിധാനങ്ങളെ തകരാറിലാക്കുകയും പ്രതിരോധശേഷി കുറക്കുകയും ചെയ്യുന്നു. ഏകാന്തത, വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങള്‍, ദൈനംദിന ജീവിതത്തിലെ കഷ്ടപ്പാടുകള്‍, സാമൂഹ്യ പിന്തുണയുടെ അഭാവം തുടങ്ങിയവ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുý്.
മാനസിക സമ്മര്‍ദം നമ്മുടെ ശാരീരിക രസതന്ത്രത്തിലും ചില മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ശരീരത്തിലെ ഈ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രനാഡീ വ്യൂഹം, സ്വതന്ത്രൃനാഡീ വ്യൂഹം, അന്തഃസ്രാവഗ്രന്ഥികള്‍, രോഗ പ്രതിരോധ വ്യവസ്ഥ എന്നിവക്ക് ഏറെ പ്രാധാന്യമുý്. മാനസിക സംഘര്‍ഷമുýാക്കുന്ന ചുറ്റുപാടുകളുമായി  പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വ്യക്തിയുടെ ആന്തരികാവയവങ്ങളെയും മാനസിക വ്യാപാരങ്ങളെയും ദോഷകരമായി ബാധിക്കും.
 നമ്മുടെ ആന്തരീകാവയവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദം ഇവയുടെ പ്രവര്‍ത്തനത്തെ ആകെ താറുമാറാക്കുന്നു.  കേന്ദ്ര നാഡീവ്യൂഹം, സ്വതന്ത്രനാഡീ വ്യവസ്ഥ, അന്തഃസ്രാവ ഗ്രന്ഥികള്‍, രോഗ പ്രതിരോധ വ്യവസ്ഥ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ് മാനസിക വ്യാപാരങ്ങള്‍.

കേന്ദ്രനാഡീ വ്യവസ്ഥ
മസ്തിഷ്കവും സുഷുമ്നയും ചേര്‍ന്നതാണ് കേന്ദ്ര നാഡീവ്യവസ്ഥ . മസ്തിഷ്കത്തിലെത്തുന്ന ഉദ്ദീപനങ്ങളെ സ്വതന്ത്ര നാഡീവ്യവസ്ഥയിലേക്ക് എത്തിക്കുന്നത് റെട്ടിക്കുലര്‍ ആക്ടിവേറ്റിങ് സിസ്റ്റമാണ് .  കൂടാതെ സംവേദന കോശങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിച്ച് പേശികള്‍, ഗ്രന്ഥികള്‍ ഇവയിലേക്ക് ആവശ്യമായ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്ന നാഡീവ്യൂഹ ഭാഗമാണ് കേന്ദ്ര നാഡീവ്യവസ്ഥ. നാഡീ വ്യൂഹത്തെ മുഴുവനും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ മുഖ്യധര്‍മം.

സ്വതന്ത്ര നാഡീ വ്യവസ്ഥ
നമ്മുടെ നിയന്ത്രണത്തിനുമതീതമായി അവ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമാണ് സ്വതന്ത്രനാഡീ വ്യവസ്ഥ .
സ്വതന്ത്ര നാഡീ വ്യവസ്ഥ (അചട) ക്ക് സിംപതറ്റിക്  വ്യവസ്ഥ, പാരസിംപതറ്റിക്  വ്യവസ്ഥ എന്നീ രý് ഘടകങ്ങളുý്. നട്ടെല്ലിന് ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗാഗ്ളിയോണുകളുടെ രý് ശൃംഖലകളും അവയോട് ബന്ധപ്പെട്ട നാഡികളും ചേര്‍ന്നതാണ് സിംപ്തറ്റിക് വ്യവസ്ഥ. ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യധര്‍മം. പാര സിംപതറ്റിക് വ്യവസ്ഥ മസ്തിഷ്കത്തില്‍ നിന്നും സുഷുമ്നയില്‍ നിന്നും പുറപ്പെടുന്ന ചില നാഡീകള്‍ ചേര്‍ന്നുýായതാണ്.
ശരീരത്തിന് ആവശ്യമായ എല്ലാഘടകങ്ങളും നിലനിര്‍ത്തുക, ശേഖരിക്കുക, ഊര്‍ജ കലവറ നിറക്കുക, ആവശ്യമില്ലാത്ത മലിന പദാര്‍ഥങ്ങള്‍ പുറത്താക്കുക. രോഗാണുസംക്രമണം തടയുക. എന്നിവയാണ് പാരാസിംപതറ്റിക് വ്യവസ്ഥയുടെ ധര്‍മം.  സിംപതറ്റിക് വ്യവസ്ഥയും പാരാസിംപതറ്റിക് വ്യവസ്ഥയും നേര്‍വിപരീത ഫലങ്ങളാണ് ശരീരത്തില്‍ വരുത്തുന്നത്.  സിംപതറ്റിക് വ്യവസ്ഥ ഹൃദയമിടിപ്പിനെ കൂട്ടുന്നു. എന്നാല്‍ പാരാസിംപതറ്റിക് വ്യവസ്ഥ ഹൃദയമിടിപ്പിനെ കുറക്കുന്നു. ഇവ രýിന്റെയും ആപേക്ഷികമായ പ്രവര്‍ത്തനമാണ് ശരീരത്തിന്റെ പൊതുവായ പ്രവര്‍ത്തനം.
സിംപതറ്റിക് വ്യവസ്ഥയുടെ പ്രവര്‍ത്തനം സാധാരണയായി കാണപ്പെടുന്നത് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്ന ചുറ്റുപാടുകളിലാണ്. കഠിനമായ പ്രവര്‍ത്തനം ചെയ്യാന്‍ ശരീരത്തെ സജ്ജമാക്കുകയാണ് വ്യവസ്ഥയുടെ ധര്‍മം.മാനസിക സമ്മര്‍ദ്ദമുýാകുമ്പോള്‍ അവസ്്ഥയോട് പൊരുതുക, ഒളിച്ചോടുക  തുടങ്ങി വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വലിയ അസ്ഥിപേശി  പ്രവര്‍ത്തിക്കാനായി ഹൃദയഭിത്തികള്‍ കൂടുതല്‍ ചുരുക്കുന്നു. ഓക്സിജന്‍ കൈമാറ്റത്തിന്റെ വേഗത, അളവ് ഇവ വര്‍ധിക്കുന്നു. ഇത് മൂലം സംജാതമാകുന്ന വര്‍ധിച്ച ഊര്‍ജം അസ്ഥിപേശിയിലെ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിനാല്‍ കൂടുതല്‍ രക്തം അവയില്‍ കൂടി ഒഴുകുന്നു. തുടര്‍ന്ന് അന്നനാളത്തിലേക്കുള്ള രക്തക്കുഴലുകള്‍ സങ്കോചിക്കുന്നു.ആഹാര സ്വാംശീകരണം കുറക്കുകയും ചെയ്യുന്നതും സിംപതറ്റിക് വ്യവസ്ഥ തന്നെ.
അടുത്ത ഘടത്തില്‍ ശ്വസന നിരക്ക് ഉയര്‍ത്തുകയും ഉപശ്വാസനാളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നതോടെ യത്നത്തിന് ആവശ്യമായ ഓക്സിജന്‍ കാര്‍ബണ്‍ഡയോക്സൈഡ് വിനിമയം ഉറപ്പുവരുത്തുന്നു. വിയര്‍പ്പ് കൂടുന്നതിനാല്‍ ശരീരത്തിന്റെ താപനില കുറയുന്നു. പൊരുതുന്നതിനോ ഒളിച്ചോടുന്നതിനോ (ഫൈറ്റ് ഓര്‍ ഫ്ൈളറ്റ്) വേýിയുള്ള  പ്രവര്‍ത്തനങ്ങള്‍ അല്ലാതെ മറ്റ്  പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമയത്ത് താല്‍കാലിക വിരാമം ഇടുന്നു. കൂടാതെ ദഹനപ്രക്രിയയുടെ തീവ്രതയും കുറയുന്നു. പെരിസ്റ്റാലിസിസ്  മന്ദീഭവിക്കുന്നു. വിസര്‍ജന പ്രക്രിയയും മന്ദീഭവിക്കുന്നു.

അന്തഃസ്രാവീ വ്യവസ്ഥ
 ശരീരത്തിലെ അന്തഃസ്രാവീ ഗ്രന്ഥികള്‍ എന്ന പ്രത്യേക തരം ഗ്രന്ഥികളും അവയുടെ സ്രവങ്ങളായ ഹോര്‍മോണുകളും ചേര്‍ന്നതാണ് അന്തഃസ്രാവീ വ്യവസ്ഥ.
അന്തഃസ്രാവീ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ നേരിട്ട് രക്തത്തിലോ മറ്റ് ശരീരദ്രവങ്ങളിലോ കലരുന്നു.തുടര്‍ന്ന് രക്തപര്യയന വ്യവസ്ഥ ഹോര്‍മോണുകളെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തിക്കുന്നു.അഡ്രിനല്‍, പിറ്റ്യൂട്ടറി, തൈറോയിഡ്, പാന്‍ക്രിയാസ് എന്നിവ മാനസിക സമ്മര്‍ദങ്ങളുമായി ബന്ധമുള്ള അന്തഃസ്രാവ ഗ്രന്ഥികളാണ്.

അഡ്രിനല്‍ ഗ്രന്ഥികള്‍
നമ്മുടെ ശരീരത്തിലെ രý് വൃക്കകളുടെയും മുകളിലായി സ്ഥിതി ചെയ്യുന്നതും ഏകദേശം തൃകോണാകൃതിയുള്ളതും വലിപ്പം കുറഞ്ഞതുമായ രý് ഗ്രന്ഥികളാണ് അഡ്രിനല്‍ .
ഇത് ഒന്നിനെ പൊതിഞ്ഞ് കൊýാണ് മറ്റൊന്ന് സ്ഥിതി ചെയ്യുന്നത്. മുകളില്‍ സ്ഥിതി ചെയ്യുന്ന അഡ്രിനാല്‍ ഗ്രന്ഥിയെ അഡ്രിനല്‍ കോര്‍ട്ടക്സ് എന്നും ഉള്ളിലുള്ള ഭാഗത്തെ അഡ്രിനല്‍ മെഡുല്ല എന്നും വിളിക്കുന്നു. ഇവയുടെ പ്രവര്‍ത്തനത്തെ പറ്റി പറയുമ്പോള്‍ അഡ്രിനല്‍ കോര്‍ട്ടക്്സിനെ നയിക്കുന്നതും നിയന്ത്രിക്കുന്നതും പിറ്റ്യൂറ്ററിയാണെങ്കില്‍ മെഡുല മസ്തിഷ്കത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

അഡ്രിനല്‍ മെഡുല
അഡ്രിനല്‍ ഗ്രന്ഥിയുടെ അകം ഭാഗമായ അഡ്രിനല്‍ മെഡുല 'അഡ്രിനാലിന്‍' , നോര്‍ അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ഉദ്പാദിപ്പിക്കുന്നു. സിംപതറ്റിക്ക് വ്യവസ്ഥയുടെ സ്വാധീനത്താല്‍ സൃഷ്ടിക്കപ്പെടുന്ന ഉദ്ദീപനങ്ങള്‍  നിലനിര്‍ത്തുന്നത് ഈ ഹോര്‍മോണ്‍ മുഖാന്തിരമാണ്.ഇവയുടെ പ്രവര്‍ത്തനം സിംപതറ്റിക് വ്യവസ്ഥസംജാതമാക്കിയ ഉദ്ദീപനത്തെ കൂടുതല്‍ ശക്തമാക്കുകയും ഫൈറ്റ് ഓര്‍ ഫ്െളയിറ്റ് പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഹൃദയമിടിപ്പ്, ബ്ളഡ് പ്രഷര്‍, ശ്വസനം, രക്തത്തിശല്‍ പഞ്ചസാര എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കുകയും ഗാസ്ട്രോഇന്റസ്റ്റിനല്‍ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു.
ഇങ്ങനെ രക്തത്തില്‍ കലര്‍ന്ന അഡ്രിനാലിന്റെ പ്രതികരണം സാവകാശം തുടങ്ങുകയും കൂടുതല്‍ സമയം നിലനില്‍ക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇരുപതോ മുപ്പതോ സെക്കന്റ് സമയം മാത്രമെ രക്തത്തില്‍ അഡ്രിനാലിനും നോര്‍ അഡ്രിനാലിനും ഉýാകൂ. ഇവ സാവകാശത്തിലേ  മാറി പോകുന്നുള്ളൂ. അതിനാല്‍ അവയുടെ ഫലം ഒരു മണിക്കൂറോ അതില്‍ കൂടുതലോ നിലനില്‍ക്കുന്നു.  സിംപതറ്റിക് വ്യവസ്ഥയുടെ ഫലത്തിന്റെ സമയദൈര്‍ഘ്യത്തിന്റെ ഏതാý് 10 മടങ്ങ് കൂടുതലാണ് അഡ്രിനാലിന്റെയും നോര്‍ അഡ്രിനാലിന്റെയും പ്രവര്‍ത്തന സമയം.

പിറ്റ്യൂട്ടറി ഗ്രന്ഥി
പിറ്റ്യൂട്ടറി ഗ്രന്ഥിയാണ് അഡ്രിനാല്‍ കോര്‍ട്ടക്സിനെ നയിക്കുന്നത്.തലച്ചോറിന്റെ താഴെയായി സ്ഥിതി ചെയ്യുന്ന പയര്‍മണി വലുപ്പത്തിലുള്ള ഗ്രന്ഥിയാണിത്.ഗ്രന്ഥിക്ക് ആന്റീരിയര്‍ ലോബ് എന്നും  എന്നും രý് ഭാഗങ്ങളുý്.
സ്ട്രെസ് പ്രതികരണവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളാണ് അഡ്രിനോ കോര്‍ട്ടിനോ ട്രോഫിക് ഹോര്‍മോണും (അഇഠഒ) തൈറോയ്ഡ് ഉത്തേജന ഹോര്‍മോണും . ഹൈപ്പോതലാമസിന്റെ നിയന്ത്രണവിധേയമായിട്ടാണ് ആന്റീരിയര്‍ ലോബിന്‍ നിന്ന് ഹോര്‍മോണുകള്‍ പുറപ്പെടുന്നത്. ഹൈപ്പോതലാമസില്‍ നിന്നും നിയന്ത്രണങ്ങള്‍ രാസസന്ദേശങ്ങളായിട്ടാണ് ലോബില്‍ എത്തുക. ഹൈപ്പോതലാമസിന് ഇത് ചെയ്യാന്‍ സാധിക്കുന്നത ്രക്തത്തില്‍ കലര്‍ന്ന മറ്റ് ഹോര്‍മോണുകളുടെ നിലയനുസരിച്ചാണ്. ഈ സംവിധാനത്തിന് നെഗറ്റീവ് ഫീഡ് ബാക്ക് ലൂപ്പ് (ചലഴമശ്േല എലലറയമരസ ഘീീു) എന്ന് പറയുന്നു. കൂടാതെ ഇതിനോട് ലിംബിക് സിസ്റ്റം , സെറിബ്രല്‍ കോര്‍ട്ടക്സ് എന്നിവയില്‍ നിന്നുള്ള സംവേദനങ്ങളുമുý്.
 പിറ്റ്യൂട്ടറിയുടെ മറ്റൊരു ഭാഗമായ പോസ്റ്റീരിയര്‍ ലോബില്‍ നിന്നും ആന്റീ ഡൈറൂട്ടിക് (അിശേറശൌൃലശേര ഒീൃാീില- അഉഒ), ഒക്സിടോസിന്‍ (ഛ്യഃീരശി) എന്നീ  ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു.
സ്ട്രെസ് പ്രതികരണവുമായി ബന്ധമുള്ളത് എ.ഡി.എച്ചിനാണ്. ഹൈപ്പോതലാമസിലാണ് എ.ഡി.എച്ച് ഉല്‍പാദിപ്പിക്കപ്പെടുന്നത്. പോസ്റ്റീരിയര്‍ പിറ്റ്യൂട്ടറിയിലേക്ക് ഇവ ചെറിയ രക്തക്കുഴലുകള്‍ വഴി എത്തിച്ചേരുന്നു.അവയെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസിലെ ഓസ്മോ റിസപ്റ്റേര്‍സ് (ഛാീൃലരലുീൃ) ആണ്. ഇവ ശരീരത്തിലെ ഫ്ളൂയിഡ് ലെവലിനെ സ്വാധീനിക്കുന്നു. ഇവിടെയും ആന്റീരിയര്‍ ലോബിലെന്ന പോലെ നെഗറ്റീവ് ഫീഡ് ബാക്ക് ലൂപ്പ് ആവര്‍ത്തിക്കുന്നു.
സ്ട്രെസ് വരുമ്പോള്‍ പിറ്റ്യൂട്ടറി ഹോര്‍മോണുകളുടെ വിസര്‍ജനം കൂട്ടുന്നു. അതോടെ രക്തത്തിലെ പഞ്ചസാര വര്‍ധിക്കുന്നു. ഇതോടെയുýാകുന്ന ഊര്‍ജം തീവ്ര പ്രവര്‍ത്തനത്തിന് വ്യക്തിയെ പ്രേരിപ്പിക്കുന്നു. അതോടൊപ്പം പിറ്റ്യൂട്ടറി എ.ഡി.എച്ച് ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇവ ശരീരത്തിലെ ഫ്ളൂയിഡ് ലെവല്‍ കൂട്ടാന്‍ കിഡ്നിയെ പ്രേരിപ്പിക്കുന്നു. ഈ പ്രവര്‍ത്തനം മുറിവും അതുമൂലമുýാകുന്ന ഷോക്കും (ടവീരസ) ഇല്ലാതാക്കാനും രക്തനഷ്ടം കുറക്കാനും സഹായിക്കും. രക്തത്തിന്റെ വ്യാപ്തം കൂട്ടുന്നതിനാല്‍ ബ്ളഡ് പ്രഷര്‍ ഉയരുകയും ചെയ്യും.

അഡ്രിനല്‍ കോര്‍ട്ടക്സ്
അഡ്രിനാല്‍ ഗ്രന്ഥിയുടെ പുറം ഭാഗമായ അഡ്രിനല്‍ കോര്‍ട്ടക്സ് ഗ്ളൂക്കോ കോര്‍ട്ടിക്കോയിഡുകള്‍,മിനറലോകോര്‍ട്ടിക്കോയിഡുകള്‍  എന്നിങ്ങനെ രý് തരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഗ്ളൂക്കോകോര്‍ട്ടിക്കോയിഡുകളുടെ ബഹിര്‍ഗമനം പിറ്റ്യൂട്ടറി പുറപ്പെടുവിക്കുന്ന അഡ്രിനോ കോര്‍ട്ടിനോ ട്രോഫിക് ഹോര്‍മോണ്‍(അഇഠഒ) ആണ് നിയന്ത്രിക്കുന്നത്. അഇഠഒന്റെ അളവ് കൂടുകയും ചെയ്യുന്നതിനനുസരിച്ച് ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡ് സ്രവം കൂടുകയും കുറയുകയും ചെയ്യുന്നു. ഇവ പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍ എന്നിവ ശരീരത്തില്‍ നിന്ന് സ്വീകരിച്ച് കരളിന്റെ സഹായത്തോടെ അവയെ ഗ്ളൂക്കോസാക്കി മാറ്റുന്നു.  ബ്ളഡ് ഷുഗര്‍ ഉയരുന്നതോടൊപ്പം രക്തത്തിലെ കൊഴുപ്പിന്റെ അംശം കൂടുകയും ചെയ്യുന്നു. ഇതില്‍ നിന്നും വ്യക്തിക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നു. 'എശഴവ ീൃ  എഹശഴവ' ന് വേýി ഈ ഗ്ളൂക്കോ കോര്‍ട്ടിക്കോയിഡുകള്‍ തൈമസ്,സ്പ്ളീന്‍ ,ലിംഫ് നൂഡ്സ്  ഇവ ചുരുക്കി ശരീരത്തിനേറ്റ മുറിവിനോടും നാശത്തിനോടും അണുബാധയോടും പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഗ്ളൂക്കോകോര്‍ട്ടിക്കോയിഡുകള്‍ രോഗപ്രതിരോധ വ്യവസ്ഥയെ സ്വാധീനിക്കും. ഈ പ്രവര്‍ത്തനം മൂലം ലിംഫോസെറ്റ്്സ്  , ആന്റീബോഡി  ഇവയുടെ വര്‍ധനയെ ചുരുക്കുന്നു. ഇപ്രകാരം ഗ്ളൂക്കോകോര്‍ട്ടികോയിഡുകള്‍ ഊര്‍ജം രൂപാന്തരപ്പെടുത്തി  ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കും. എന്നാല്‍ ഇത് രോഗ പ്രതിരോധശക്തിയെ കുറക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
അഡ്രിനല്‍ കോര്‍ട്ടിക്സിലെ  മിനറലോകോര്‍ട്ടിക്കോയിഡുകള്‍. ഇവ ശരീരത്തില്‍ കൂടുതല്‍ ലവണങ്ങളും ഫ്ളൂയിഡും കൂട്ടാന്‍ കിഡ്നിയെ സഹായിക്കും.ഇത് അഉഒന്റെ പ്രവര്‍ത്തനത്തിനെ സഹായിക്കുന്നുý്.

തൈറോയിഡ് ഗ്രന്ഥി
നമ്മുടെ കഴുത്തിന്റെ മുന്നിലായും താടിക്ക് തൊട്ടുതാഴെ ഉള്ളിലുമാണ് തൈറോയിഡ് ഗ്രന്ഥി. ഇതുല്‍പാദിപ്പിക്കുന്ന തൈറോക്സിന്‍ വിസര്‍ജനം നിയന്ത്രിക്കുന്നത് പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ തൈറോയിഡ് സ്റ്റിമുലേറ്റിങ്ങ് ഹൊര്‍മോണ്‍ (ഠടഒ) ആണ്. ഗ്ളൂക്കോസിന്റെ രൂപാന്തരവും ഉപയോഗവും കോശങ്ങളിലേക്ക് ഉള്ള ഓക്സിജന്‍ പ്രവാഹവും ഇത്  വര്‍ധിപ്പിക്കുന്നു.  സ്ട്രെസ് അനുഭവപ്പെടുമ്പോള്‍ തൈറോക്സിന്റെ വിസര്‍ജനത്തിന്റെ അളവും കൂടും. ഇങ്ങനെ ലഭ്യമായ ഊര്‍ജത്തിന്റെ  ഉപയോഗം അടിയന്തിര ഘട്ടങ്ങളില്‍ ഉചിത വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്ട്രെസ് അനുഭവിക്കുന്ന വ്യക്തിയെ സഹായിക്കുന്നു.

പാന്‍ക്രിയാസ്
ആമാശയത്തിന് തൊട്ടുതാഴെയായി ഏകദേശം ആറിഞ്ച് നീളത്തില്‍ സ്ഥിതി ചെയ്യുന്ന  പാന്‍ക്രിയാസ് ഒരു അന്തഃസ്രാവ ഗ്രന്ഥിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ഗ്ളൂക്കോജന്‍ ,ഇന്‍സുലിന്‍  എന്നീ രýിനം ഹോര്‍മോണുകള്‍ സ്രവിക്കുന്നു. രക്തത്തിലെ ഗ്ളൂക്കോസിന്റെ നിലകളാണ് ഇവയുടെ വിസര്‍ജനത്തെ നിയന്ത്രിക്കുന്നത്. സ്ട്രെസ് ഉýാകുമ്പോള്‍ വര്‍ധിച്ച ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാാല്‍ കൂടുതല്‍ ബ്ളഡ് ഷുഗര്‍ ഉപയോഗിക്കപ്പെടുന്നു. ബ്ളഡ്ഷുഗര്‍ നിലകള്‍ ക്രമീകരിക്കാന്‍ പാന്‍ക്രിയാസ് കൂടുതല്‍ ഗ്ളൂക്കജന്‍  വിസര്‍ജിക്കുകയും രക്തത്തിലേക്ക് കൂടുതല്‍ പഞ്ചസാര കലരുകയും ചെയ്യുന്നു.
ബ്ളഡ് ഷുഗര്‍ ലെവല്‍ ഉയരുമ്പോള്‍ ഇന്‍സുലിന്‍ സ്രവം ഉദ്ദീപിക്കപ്പെടുകയും അതുവഴി കരള്‍, പേശികള്‍, കൊഴുപ്പിന്റെ കലകള്‍, ഇവയില്‍ ശേഖരിക്കപ്പെടുന്നു. തന്മൂലം ശരീരത്തിലെ ബ്ളഡ് ഷുഗര്‍ നില താഴുമ്പോള്‍ ഈ പ്രവര്‍ത്തനം മന്ദീഭവിക്കും. അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍, തൈറോക്സിന്‍, ഗ്ളൂക്കോകോര്‍ട്ടിക്കോയിഡുകള്‍ ഇവയുടെ വര്‍ധിച്ച വിസര്‍ജനം മൂലം സംജാതമാകുന്ന ഉയര്‍ന്ന ബ്ളഡ് ഷുഗര്‍ നിലകള്‍ ഇന്‍സുലിന്‍ വിസര്‍ജനത്തിന് പ്രചോദനമാകും.എന്നാല്‍ അഡ്രിനല്‍ മെഡുലയില്‍ നിന്നുള്ള അഡ്രിനാലിന്‍ ഇന്‍സുലിന്‍ വിസര്‍ജനത്തെ എതിര്‍ക്കുന്നു. ഈ രý് പ്രവര്‍ത്തനങ്ങളും കൂടിച്ചേര്‍ന്ന് വ്യക്തിക്ക് എശഴവ ീൃ എഹശഴവ ന് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നു.
 അന്തഃസ്രാവ വ്യവസ്ഥയില്‍ വന്നുകൂടുന്ന വ്യതിയാനങ്ങള്‍ രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളെ  ബാധിക്കുന്നു. ഇത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തൈറോയ്ഡ്, മറ്റ് കലകള്‍ ഇവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.ചുരുക്കത്തില്‍ സ്ട്രെസിന് രോഗപ്രതിരോധശേഷിയെ തകിടം മറിക്കാനാകും.

മനസും രോഗ പ്രതിരോധ ശേഷിയും
നമ്മുടെ രോഗ പ്രതിരോധശേഷിയെ താഴ്ത്തുന്നതില്‍ അസുഖത്തേക്കാള്‍ ഉല്‍കണ്ഠക്ക് പങ്കുýന്നുള്ളതാണ്  കýത്തല്‍. 70 ശതമാനം വരുന്ന രോഗങ്ങളുടെ കാരണം സംഘര്‍ഷങ്ങളുടെ ഫലമാണെന്ന അറിവ് ഗൌരവകരമാണ്.

ജനറല്‍ അഡാപ്റ്റേഷന്‍ സിന്‍ഡ്രോം
മാനസിക സംഘര്‍ഷം ശാരീരിക തലത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു മാതൃകയാണ് ഗാസ് അഥവാ ജനറല്‍ അഡാപ്റ്റേഷന്‍ സിന്‍ഡ്രോം (ഏമ ീൃ ഏലിലൃമഹ അറമുമേശീിേ ട്യിറൃീാല) 'ഹാന്‍സ് സിലേ' എന്ന ശാസ്ത്രജ്ഞനാണ് ഇത ്കý് പിടിച്ചത്. ഇതിന് മൂന്ന് ഘട്ടമാണുള്ളത്.
1, മുന്നറിയിപ്പ് ഘട്ടം (അഹമൃാ ഞലമരശീിേ)
2, പ്രതിരോധ ഘട്ടം (ടമേഴല ീള ഞലശെമിെേരല)
3, ക്ഷീണാവസ്ഥ (ടമേഴല ീള ഋഃവമൌശീിെേ)
മാനസിക സംഘര്‍ഷമുýാകുന്ന ഉടനെ തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധസംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാകുന്നു. ഇതാണ് മുന്നറിയിപ്പ് ഘട്ടം. രýാമത്തെ ഘട്ടത്തില്‍ പ്രതിരോധ സംവിധാനം സജീവമായി പ്രവര്‍ത്തനസജ്ജമാകുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ പ്രതിരോധ ശക്തി കുറയുകയും ക്ഷീണിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ മനസിലാക്കുകയും യുദ്ധത്തിനും ഭയത്തിനും ഒളിച്ചോട്ടത്തിനും (എശഴവ, എൃശഴവ,എഹശഴവ) എതിരെ ഒരു മനഃസന്തുലിതാവസ്ഥ സൃഷ്ടിക്കാനും ഉള്ള കഴിവാര്‍ജിക്കുന്നതുവരെ മനുഷ്യരാശിക്ക് ഇതില്‍ നിന്നും മോചനമില്ല.


പി.പി.

കടപ്പാട്.ഡോ.സി.കെ.അനില്‍കുമാര്‍,നവജീവന്‍ ഹോളിസ്റ്റിക് ഹോസ്പിറ്റല്‍,കോഴിക്കോട്.